Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേളയെ ചിട്ടയുള്ള ആധ്യാത്മികോത്സവമാക്കി മാറ്റിയത് കേരളത്തിന്റെ ശങ്കരാചാര്യര്‍

ഭാരതത്തിന്റെയാകെ ആധ്യാത്മികോത്സവമായ കുംഭമേളയെ ചിട്ടയോടുകൂടിയ ഒരു വലിയ സന്യാസീസംഗമകേന്ദ്രമാക്കി മാറ്റിയത് ആലുവയിലെ ശങ്കരമഠത്തില്‍ നിന്നും ജ്ഞാനം തേടിപ്പോയ ആദിശങ്കരാചാര്യര്‍ ആണെന്നത് മലയാളത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന സത്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 08:26 pm IST
in India
ആദിശങ്കരാചാര്യര്‍ (ഇടത്ത്) കുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്ന സന്യാസിമാര്‍ (വലത്ത്)

ആദിശങ്കരാചാര്യര്‍ (ഇടത്ത്) കുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്ന സന്യാസിമാര്‍ (വലത്ത്)

ന്യൂദല്‍ഹി: ഭാരതത്തിന്റെയാകെ ആധ്യാത്മികോത്സവമായ കുംഭമേളയെ ചിട്ടയോടുകൂടിയ ഒരു വലിയ സന്യാസീസംഗമകേന്ദ്രമാക്കി മാറ്റിയത് ആലുവയിലെ ശങ്കരമഠത്തില്‍ നിന്നും ജ്ഞാനം തേടിപ്പോയ ആദിശങ്കരാചാര്യര്‍ ആണെന്നത് മലയാളത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന സത്യം. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ പിറവിയെടുത്ത ആദിശങ്കരാചാര്യര്‍ക്ക് മുന്‍പും കുംഭമേളയുണ്ടായിരുന്നുവെങ്കിലും അന്നൊന്നും ഹൈന്ദവ ആത്മീയാചാര്യന്മാര്‍ക്ക് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നില്ല.

ആദിശങ്കരാചാര്യരാണ് നാല് തീര്‍ത്ഥസ്ഥലങ്ങളില്‍ പീഠങ്ങള്‍ സ്ഥാപിച്ചാണ് ഇതിന് തുടക്കമിട്ടത്. കുംഭമേളയില്‍ സന്യാസിമാരുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് കല്‍പിച്ചതും ശങ്കരാചാര്യര്‍ തന്നെ. കുംഭമേളയില്‍ ഇന്ത്യയിലെ സന്യാസമഠങ്ങളില്‍ നിന്നുള്ളവര്‍ എത്തി ആധ്യാത്മികകാര്യങ്ങളില്‍ തര്‍ക്കവും സംവാദങ്ങളും നടത്തണമെന്ന് കല്‍പിച്ചതും ശങ്കരാചാര്യരാണ്.

ഹിന്ദുമതത്തിന്റെ ദാര്‍ശനിക അടിത്തറ ശക്തമാക്കുക എന്നതായിരുന്നു ശങ്കരാചാര്യരുടെ ലക്ഷ്യം. സംവാദങ്ങള്‍ വഴി വിവിധ ഹൈന്ദവ ധാരകള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാമെന്നും ആണ് ശങ്കരാചാര്യര്‍ ലക്ഷ്യമാക്കിയത്. ഒന്നായി നിന്നില്ലെങ്കില്‍ ധര്‍മ്മം എങ്ങിനെ സാധ്യമാകും എന്ന ശങ്കരാചാര്യരുടെ ചോദ്യമാണ് ആചാരങ്ങളിലെയും ചിന്തകളിലെയും വൈവിധ്യങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കാന്‍ ഹൈന്ദവസന്യാസ മഠങ്ങളെ പ്രേരിപ്പിച്ചത്. ഇന്നും ശങ്കാരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലെ സന്യാസശ്രേഷ്ഠരും ശിഷ്യരും കുംഭമേളയിലെ പ്രധാന സാന്നിധ്യമാണ്.

ആദിശങ്കരന്റെ ജീവിതം

ഒരു അത്ഭുതജന്മം തന്നെയാണ് ആദിശങ്കരന്‍റേത്. രണ്ടാം വയസ്സില്‍ സംസ്കൃതം എഴുതാനും വായിക്കാനും കഴിയുമായിരുന്നു. നാലാം വയസ്സില്‍ വേദങ്ങള്‍ മനപാഠമാക്കി. 12ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് വീട് വിട്ടിറങ്ങി. ആധ്യാത്മികശാസ്ത്രത്തിനും ഹിന്ദുത്വവിചാരങ്ങള്‍ക്കും ഭാരതത്തിലാകെ വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹം രാജ്യത്തുടനീളം നടന്നു. തര്‍ക്കിച്ചു. 32ാം വയസ്സില്‍ അദ്ദേഹത്തിന്റെ ആത്മാവ് ശരീരം വിട്ടുപോയി. 12 വയസ്സിനും 32 വയസ്സിനും ഇടയ്‌ക്കുള്ള 20 വര്‍ഷക്കാലം അദ്ദേഹം ഭാരതം മുഴുവന്‍ പലകുറി നടന്നു. തെക്ക് മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും. കേരളത്തിലെ ആലുവയ്‌ക്കടുത്തുള്ള കാലടിയില്‍ നിന്നാണ് അദ്ദേഹം പോയത്. കാലടി എന്ന അദ്ദേഹത്തിന്റെ ജന്മദേശത്തിനും സവിശേഷതയുണ്ട്. പാദത്തിന്റെ അടിഭാഗം എന്നാണ് കാലടി എന്ന ശബ്ദത്തിന്റെ അര്‍ത്ഥം. ഭാരതമാതാവിന്റെ കാലടിയിലുള്ള സ്ഥലമാണ് നമ്മുടേത്.

Tags: MahakumbhmelaMahakumbhmela2025FourShankaramuttSpiritualdiscourseAdishankaracharyaShankaracharyaPrayagraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.