Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുംബൈ തീരത്തു നിന്ന് കരുത്തിന്റെ കടലിരമ്പം

മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന കമ്മിഷനിങ് ചടങ്ങ് രാജ്യത്തെ നാവികശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു. മിസൈല്‍ വേധാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നിവയ്‌ക്കൊപ്പം ഡീസല്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗ്ശീരും എത്തുന്നതോടെ ഭാരതത്തിന്റെ നാവികശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച മൂന്ന് യുദ്ധക്കപ്പലുകളും ഭാരതത്തിന്റെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ശക്തി കൂടിയാണ് തെളിയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 12:22 pm IST
in Editorial, Vicharam

മൂന്നു ജലരാജാക്കന്മാര്‍കൂടി കടലില്‍ ഇറങ്ങിയതോടെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യത്തിന് ഭാരതം അടിവരയിട്ടു. രണ്ടു മിസൈല്‍ വേധാ യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷന്‍ ചെയ്തത്. സേനാംഗങ്ങളുടേയും കപ്പലുകളുടേയും എണ്ണത്തിലും അത്യാധുനിക സജ്ജീകരണങ്ങളുടെ കാര്യത്തിലും പ്രഹര ശേഷിയിലും ലോകത്ത് ആരോടും കിടപിടിക്കാന്‍ പോന്ന നിലവാരത്തിലാണ് ഭാരതം ഇന്ന്. തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച യുദ്ധക്കപ്പലുകളിലൂടെ നിര്‍മാണ രംഗത്തേയും സാങ്കേതിക രംഗത്തേയും മികവും ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുന്നു. ആകാശത്തും ഭൂമിയിലും കടലിലും കരുത്ത് ആര്‍ജിച്ച് രാജ്യത്തെ സുരക്ഷിത വലയത്തിലാക്കുന്ന പ്രക്രിയയുടെ ഭാഗമാണ് മൂന്ന് ഭീമന്‍ കപ്പലുകളുടെ കടലിറക്കം. ഏറെക്കാലമായി തുറന്നു കിടന്നിരുന്ന അതിര്‍ത്തികള്‍ അടച്ചു സുരക്ഷിതമാക്കാനുള്ള ബൃഹത്പദ്ധതിക്ക് മോദി സര്‍ക്കാരിന്റെ വരവോടെ തുടക്കമിട്ടിരുന്നു. അതിനൊപ്പം ജല, വായു മാര്‍ഗമുള്ള ഭീഷണികളെ തടയുകയും രാഷ്‌ട്ര സുരക്ഷയുടെ അടിസ്ഥാന കാര്യവുമാണ്. അതിലേയ്‌ക്കുള്ള ശക്തമായ കാല്‍വയ്‌പുകളാണ് അടുത്തുകാലത്തു നടന്നു വരുന്നത്.

മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന കമ്മിഷനിങ് ചടങ്ങ് രാജ്യത്തെ നാവികശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു. മിസൈല്‍ വേധാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നിവയ്‌ക്കൊപ്പം ഡീസല്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗ്ശീരും എത്തുന്നതോടെ ഭാരതത്തിന്റെ നാവികശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച മൂന്ന് യുദ്ധക്കപ്പലുകളും ഭാരതത്തിന്റെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ശക്തി കൂടിയാണ് തെളിയിക്കുന്നത്.

ഫ്രഞ്ച് സ്‌കോര്‍പിയന്‍ മാതൃകയിലാണ് മുങ്ങിക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭാരത നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് മറ്റു രണ്ട് കപ്പലുകളുടെ മാതൃക തയ്യാറാക്കിത്. തദ്ദേശീയ യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ ഭാരതത്തിന്റെ വലിയ മുന്നേറ്റത്തിന് പുതിയ കപ്പലുകള്‍ വഴിതുറക്കും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുദ്ധക്കപ്പല്‍ നിര്‍മാണത്തിനായി ആരംഭിച്ച പ്രോജക്ട് 15ന്റെ ഭാഗമായ അവസാന യുദ്ധക്കപ്പലാണ് ഐഎന്‍എസ് സൂറത്ത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തില്‍ ഐഎന്‍എസ് ദല്‍ഹി, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് കൊച്ചി തുടങ്ങി പത്തോളം യുദ്ധകപ്പലുകള്‍ വിവിധ ഭാരതീയ നഗരങ്ങളുടെ പേരില്‍ പുറത്തിറങ്ങി. ഈ പരമ്പരയില്‍ അവസാനത്തേതായി ഇറങ്ങുന്ന ഐഎന്‍എസ് സൂറത്ത് ലോകത്തെ തന്നെ ഏറ്റവും അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍വേധാ യുദ്ധക്കപ്പലാണ്.

ഏറ്റവും പുതിയ ആയുധങ്ങളും ഭൂതല മിസൈലുകളും കപ്പല്‍വേധാ മിസൈലുകളും മുങ്ങിക്കപ്പല്‍ വേധാ ടോര്‍പ്പിഡോകളും റോക്കറ്റുകളും മീഡിയം റേഞ്ച് തോക്കുകളുമെല്ലാം ഐഎന്‍എസ് സൂറത്തിനെ കരുത്തുറ്റതാക്കുന്നു. നാവികസേനയുടെ പ്രോജക്ട് 17 എയുടെ ഭാഗമായി വികസിപ്പിച്ച മിസൈല്‍വേധാ യുദ്ധക്കപ്പലാണ് ഐഎന്‍എസ് നീലഗിരി. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇതിന്റെയും പ്രഹരശേഷി ഉയര്‍ത്തുന്നത്.

കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലുകളിലെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ മണലില്‍ പൂണ്ടുകിടക്കുന്ന പ്രത്യേകതരം മീനിന് നല്‍കിയ പേരാണ് വാഗ്ശീര്‍. അതേ പേര് മുങ്ങിക്കപ്പലിനും നല്‍കിയതിന്റെ ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപനായ ഭാരത നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നതു തന്നെ. ഡീസല്‍-ഇലക്ട്രിക് അറ്റാക്കിങ് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍.

രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഭാരതത്തിന്റെ യുദ്ധക്കപ്പല്‍ നിര്‍മാണ പദ്ധതികളുടെ ഗതിവേഗം ഉയരുകയും വലിയ നേട്ടങ്ങളിലേക്ക് എത്തുകയുമാണ്. 1,42,000 അംഗങ്ങളുള്ള ഭാരത നാവിക സേനയുടെ പ്രധാന പ്രഹരശേഷി രണ്ട് എയര്‍ക്രാഫ്റ്റ് കാരിയറുകളടങ്ങുന്ന 294 യുദ്ധക്കപ്പലുകളാണ്. ഒരു ആണവ മുങ്ങിക്കപ്പലും 17 മുങ്ങിക്കപ്പലുകളും ഭാരത നാവിക സേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപരാക്കി നിലനിര്‍ത്തുന്നു.

 

Tags: Wave of StrengthIndian OceanNarendra ModiWar ShipMumbari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.