Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 11:03 am IST
in Entertainment

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

 

സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ സ്വാധീനവും തന്റെ അഹങ്കാരവും അകമ്പടികളും ഓർത്തപ്പോള്‍ ബോച്ചെയുടെ മനസ്സ് അതിന് അനുവദിച്ചില്ലെന്നാണ് സത്യം.

 

ബോച്ചെയുടെ ജാമ്യം നിഷേധിച്ച് ജയിലിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആ വാഹനം തടഞ്ഞ വെട്ടുകിളിക്കൂട്ടം പറയുകയുണ്ടായി ‘ഏത് പോലീസ് ആയാലും കോടതി ആയാലും ഒരുകാര്യം മനസ്സിലാക്കണം, അയാള്‍ ഒരു സാധാരക്കാരന്‍ അല്ല, അയാള്‍ ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന വ്യക്തിയാണ്, അയാള്‍ ഒരുപാട് ചാരിറ്റി ചെയ്യുന്നു, ഇതൊന്നും അഗീകരിക്കാനാവില്ല, ഇതിനെതിരെ പ്രതിഷേധിക്കും പ്രതിരോധിക്കും’ എന്നൊക്കെയാണ് അവർ പറഞ്ഞത്. ഈ പ്രതിഷേധം ചാനലിലൂടെ എല്ലാവരും കണ്ടു. സ്വാഭാവികമായും കോടതിയും പൊലീസും നിരീക്ഷിച്ച് കാണുമെന്നും ആലപ്പി അഷ്റഫ് പറയുന്നു

 

പ്രതിഷേധക്കാർക്കുള്ള കൃത്യമായ മറുപടി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും കൃത്യമായി ലഭിച്ചു. സാധാരണക്കാരന് ഇല്ലാത്ത ഒരു പരിഗണനയും ഈ കേസിനുമില്ല, അയാള്‍ക്കുമില്ല എന്നാണ് ഹൈക്കോടതി ഓർപ്പെടുത്തിയത്. ‘നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇവിടുത്തെ നിയമത്തില്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് അന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ

 

ഉദ്ഘാടനവും അഭിനയവും കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന വെറും ഒരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണ് അവള്‍ എന്ന് ഈ കേസിന്റെ നാള്‍വഴികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സാധാരണക്കാരന്‍ കൊടുക്കുന്നത് പോലെ സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുത്താല്‍ വാദി പ്രതിയായെന്ന് വരും. ഹണി റോസിന്റെ ഓരോ നീക്കങ്ങളും ബിസിനസുകാരനായ ബോച്ചെയുടെ ബുദ്ധിയേക്കാള്‍ മികച്ചതായിരുന്നുവെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നു.

 

ഹണി റോസിന്റെ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ ബോച്ചെ ഒരുപക്ഷെ കരുതിക്കാണും ഇവള്‍ ഇത്രയൊക്കെയെ ഉള്ളുവെന്ന്. ബുദ്ധിയും കരുത്തുമുള്ള സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ പിന്നെ ബ്രഹ്മനും തടുക്കാനാവില്ലെന്ന ഒരു ചെല്ലുണ്ട്. അതിന് ഉദാഹരണമാണ് കക്കാനാട് ജയിലിലെ ഒന്നാം നമ്പർ സെല്ലില്‍ കിടക്കുന്ന സാധാരാണക്കാരന്‍ അല്ലാത്ത, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മനുഷ്യന്‍.

 

ഒറ്റക്ക് നടക്കുന്നതിനേക്കാളും കിടക്കുന്നതിനേക്കാള്‍ ഇഷ്ടം ആള്‍ക്കൂട്ടത്തിനോടൊപ്പം നടക്കുന്നതിനും കിടക്കുന്നതിനും ഇരിക്കുന്നതിനുമാണെന്ന് ബോച്ചെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇവിടെയും ബോച്ചെ ഒറ്റപ്പെട്ടില്ല. അഞ്ച് റിമാന്‍ഡ് പ്രതികള്‍ കൂട്ടിനുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് ജയില്‍ യൂണിഫോം അണിഞ്ഞിട്ടുള്ളത്. അത് ബോച്ചെയാണ്. ഒരുപക്ഷെ ബോച്ചെയുടെ ദീർഘവീക്ഷണം കാരണമായിരിക്കാം ഈ വസ്ത്രം നേരത്തെ ധരിക്കാന്‍ തുടങ്ങിയതെന്നും സംവിധായകന്‍ പരിഹസിക്കുന്നു.

Tags: JailHoney RoseLatest newsAlappy ashrafBoby Chemannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.