Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശിൽ കടയുടമയായ ഹിന്ദു യുവാവിനെ വെട്ടിക്കൊന്നു ; ഹിന്ദുക്കൾക്കെതിരെയുള്ള പീഡനങ്ങൾ തുടർക്കഥയാകുന്നു

അദ്ദേഹം ഹിന്ദുവായതു കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇങ്ങനെ ഹിന്ദുക്കളെ കൊല്ലുന്നതിലൂടെ ഈ ബംഗ്ലാദേശ് ഹിന്ദുക്കളുടേതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ഹിന്ദുക്കളെ ഭയപ്പെടുത്തി ബംഗ്ലാദേശ് വിട്ടുപോകാനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സുശാന്ത ദാസ് ഗുപ്ത പറഞ്ഞു

Janmabhumi Online by Janmabhumi Online
Jan 8, 2025, 01:04 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കിടെ മറ്റൊരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ജനുവരി ആറിന് സദർ ഉപസിലയിലെ ബെറ്റോറ ഗ്രാമത്തിലെ 28 കാരനായ സുദേബ് ഹാൽദറിനെ നബഗ്രാം യൂണിയനിലെ റാംപൂർ ജോറാപോൾ പ്രദേശത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിലെ ബൗക്കാത്തി മാർക്കറ്റിൽ മൊബൈൽ ഫോൺ കട നടത്തി വരികയായിരുന്നു സുദേബ് .

കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുദേബിനെ അവിടെ വെച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ കൊടുവാളിന് വെട്ടുകയായിരുന്നു. ജനുവരി ഏഴിന് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ട നാട്ടുകാരും വീട്ടുകാരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തലയ്‌ക്ക് അടിയേറ്റതായും ജാലകത്തി പോലീസ് സൂപ്രണ്ട് ഉജ്വൽ കുമാർ റോയ് പറഞ്ഞു. സുദേബിന് ഒന്നിലധികം തവണ കുത്തേറ്റതായും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

അതേ സമയം തന്റെ മകന് ശത്രുക്കളില്ലെന്നും മകനെ ആരാണ് കൊന്നതെന്നും എന്തിനാണെന്നും മനസ്സിലാകുന്നില്ലെന്നും സുദേബിന്റെ പിതാവ് സുബോധ് ഹാൽദർ പറഞ്ഞു. പോലീസ് സത്യം പുറത്തുകൊണ്ടുവരണമെന്നും കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

ഇതിനിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കിടയിൽ സുദേബിന്റെ കൊലപാതകം വീണ്ടും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ബംഗബന്ധു പ്രകാശോലി പരിഷത്ത് സെക്രട്ടറി സുശാന്ത ദാസ് ഗുപ്ത സംഭവത്തിൽ പ്രതികരിച്ചു.

എല്ലാ ദിവസവും ബംഗ്ലാദേശിൽ കൊലപാതകങ്ങൾ നടക്കുന്നു. കൊല്ലപ്പെട്ട സുദേബ് ഹൽദറിന് ആരുമായും വ്യക്തിപരമായ ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തി. അദ്ദേഹം ഹിന്ദുവായതു കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇങ്ങനെ ഹിന്ദുക്കളെ കൊല്ലുന്നതിലൂടെ ഈ ബംഗ്ലാദേശ് ഹിന്ദുക്കളുടേതല്ല എന്ന സന്ദേശമാണ് നൽകുന്നത്. ഹിന്ദുക്കളെ ഭയപ്പെടുത്തി ബംഗ്ലാദേശ് വിട്ടുപോകാനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സുശാന്ത ദാസ് ഗുപ്ത പറഞ്ഞു.

ധാക്കയുടെ പതനത്തിനു ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം വർധിച്ചിരിക്കുകയാണ്. 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളുടെ കേസുകൾ വർധിച്ചിട്ടുണ്ട്. ധാക്ക തകർന്ന് മൂന്ന് ദിവസത്തിനുള്ളിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ 205 ആക്രമണങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്.

Tags: islamistsBengladeshmurderdhakaatrocities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

Kerala

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

Kerala

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

Kerala

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

Kerala

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’: പുതിയ തുടക്കവും ഭാവി പ്രത്യാഘാതങ്ങളും

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

പുരോഗതിയുടെ ഇഴകള്‍

നിപ വീണ്ടും വരുമ്പോള്‍

ടെക്സസിലെ വെള്ളപ്പൊക്ക ദുരന്തം: 21കുട്ടികളുൾപ്പെടെ 70 പേർ മരിച്ചു, നിരവധിപ്പേരെ കാണാനില്ല

‘ മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി ‘ ; ജെആർഡി ടാറ്റയായി വെള്ളിത്തിരയിൽ എത്തുക നസീറുദ്ദീൻ ഷാ

ആരോഗ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ സിപിഎം നടപടിക്ക്

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

ആറ് മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്പാമ്പിനെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണ ചടങ്ങ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഉദ്ഘാടനം ചെയ്യുന്നു. എസ്‌കെഎസ് ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് പ്രസിഡന്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ സമീപം

പൊതുതാല്‍പര്യ ഹര്‍ജികളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ മാതൃകാപരം: ജസ്റ്റിസ് ഗവായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies