Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകന് തൈമൂര്‍ എന്ന് പേരിട്ടതിന് സെയ്ഫ് അലിഖാനെയും കരീന കപൂറിനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്

മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 05:47 pm IST
in India

ന്യൂദല്‍ഹി: മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍. എത്രയോ പേരുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആ പേര് തന്നെ മൂത്ത മകന് കണ്ടെത്തി. അവനെ നായകന്‍ ആക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങള്‍ അവനെ വില്ലാനാകാന്‍ പോലും സമ്മതിക്കില്ല 75 വര്‍ഷത്തിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യയാണിത്. “- കവി കുമാര‍് വിശ്വാസ് പറഞ്ഞു.

“ഗ്ലാമറിന്റെ ലോകത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്താണെന്നറിയണം. നിങ്ങള്‍ ഞങ്ങളില്‍ നിന്നും കീര്‍ത്തി എടുത്തു. ഞങ്ങളില്‍ നിന്നും പണം എടുത്തു. ഞങ്ങള്‍ ടിക്കറ്റ് എടുത്ത് നിങ്ങളെ നായകനും നായികയും ആക്കി മാറ്റി.പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്ക് ചില ക്രൂരന്മാരായ ആക്രമണകാരികളുടെ പേരിട്ടു.” – കുമാര‍് വിശ്വാസ് വിമര്‍ശിച്ചു.

ഏറ്റവും ക്രൂരനും നിഷ്ഠുരനുമായ ആക്രമണകാരിയായി അറിയപ്പെട്ടിരുന്ന ആളാണ് തൈമൂര്‍ ചക്രവര്‍ത്തി. 90000 സൈനികരെയും കൊണ്ട് 1398ല്‍ സിന്ധു നദി മുറിച്ചുകടന്ന് ഇന്ത്യയില്‍ എത്തിയ തൈമൂര്‍ അന്ന് ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് തുഗ്ലക്കിന്റെ സൈന്യത്തെ നശിപ്പിച്ചു. ദല്‍ഹിയെ അദ്ദേഹം തകര്‍ത്തുതരിപ്പണമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്ഷേത്രങ്ങളും സ്വത്തുക്കളും കൊള്ളയടിച്ചു.

തൈമൂറിന്റെ ക്രൂരതകള്‍ നിരവധിയാണ്. ഭട് നീര്‍ എന്ന പ്രദേശത്തെ രജപുത്ര രാജാവിന്റെ ഹിന്ദു പ്രജകളെ കൊന്നൊടുക്കി. സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ വെട്ടുന്നതുപോലെ കഴുത്തു ഛേദിച്ചു. ഹിന്ദുയുവതികളുടെ മാനം രക്ഷിക്കാന്‍ സ്ത്രീകള്‍ ചിതയില്‍ ചാടി. ഏകദേശം 10000 ഹിന്ദുക്കള്‍ ഭട്നീറില്‍ മാത്രം കൊല്ലപ്പെട്ടു. 1398ല്‍ ഭട്നീരില്‍ നിന്നും ഫത്തേബാദിലേക്ക് മാര്‍ച്ച് ചെയ്ത തൈമൂര്‍ അവിടെയും ആക്രമണം അഴിച്ചുവിട്ടു. പോകുന്നിടം മുഴുവന്‍ കൊള്ളയടിച്ചു. 2000 ജാട്ടുകളെ കൊന്നു. ഹിന്ദുക്കള്‍ പാനിപത്തില്‍ തടിച്ചുകൂടി. ദല്‍ഹി ആക്രമിച്ചു. മീററ്റ് ആക്രമിച്ചു. ഹരിദ്വാര്‍ ആക്രമിച്ചു. മറ്റേതൊരു ആക്രമണകാരിയേക്കാള്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തൈമൂര്‍ ആയിരുന്നു.ദല്‍ഹിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രൂത വര്‍ധിക്കാനും തൈമൂറിന്റെ ആക്രമണം കാരണമായി. ഹിന്ദുസ്ഥാനെ താന്‍ ആക്രമിച്ചത് അവിടുത്തെ അവിശ്വാസികളെ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് തൈമൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

പിന്നീട് ദല്‍ഹിയ്‌ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കൂടി കഴിഞ്ഞില്ല. അത്രയ്‌ക്ക് ക്രൂരനായിരുന്നു തൈമൂര്‍. ആ തൈമൂറിന്റെ പേര് മകന് നല്‍കിയതിനാണ് കവി കുമാര്‍ ബിശ്വാസ് ആഞ്ഞടിച്ചത്.

Tags: bollywoodSaifalikhanKareenakapoorTaimurKumarBishwasPoetKumarBishwas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.