Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകന് തൈമൂര്‍ എന്ന് പേരിട്ടതിന് സെയ്ഫ് അലിഖാനെയും കരീന കപൂറിനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്

മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 05:47 pm IST
in India

ന്യൂദല്‍ഹി: മൂത്ത മകന് തൈമൂര്‍ എന്ന ക്രൂരനായ മംഗോളിയന്‍ ചക്രവര്‍ത്തിയുടെ പേരിട്ടതിന് നടി കരീനകപൂറിനെയും നടന്‍ സെയ്ഫ് അലിഖാനെയും വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ്. ഇന്ത്യയില്‍ ആക്രമണം നടത്തി അതിക്രൂരബലാത്സംഗത്തിനെല്ലാം പേര് കേട്ട ക്രൂരനായിരുന്നു തൈമൂര്‍. എത്രയോ പേരുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആ പേര് തന്നെ മൂത്ത മകന് കണ്ടെത്തി. അവനെ നായകന്‍ ആക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങള്‍ അവനെ വില്ലാനാകാന്‍ പോലും സമ്മതിക്കില്ല 75 വര്‍ഷത്തിന് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യയാണിത്. “- കവി കുമാര‍് വിശ്വാസ് പറഞ്ഞു.

“ഗ്ലാമറിന്റെ ലോകത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്താണെന്നറിയണം. നിങ്ങള്‍ ഞങ്ങളില്‍ നിന്നും കീര്‍ത്തി എടുത്തു. ഞങ്ങളില്‍ നിന്നും പണം എടുത്തു. ഞങ്ങള്‍ ടിക്കറ്റ് എടുത്ത് നിങ്ങളെ നായകനും നായികയും ആക്കി മാറ്റി.പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്ക് ചില ക്രൂരന്മാരായ ആക്രമണകാരികളുടെ പേരിട്ടു.” – കുമാര‍് വിശ്വാസ് വിമര്‍ശിച്ചു.

ഏറ്റവും ക്രൂരനും നിഷ്ഠുരനുമായ ആക്രമണകാരിയായി അറിയപ്പെട്ടിരുന്ന ആളാണ് തൈമൂര്‍ ചക്രവര്‍ത്തി. 90000 സൈനികരെയും കൊണ്ട് 1398ല്‍ സിന്ധു നദി മുറിച്ചുകടന്ന് ഇന്ത്യയില്‍ എത്തിയ തൈമൂര്‍ അന്ന് ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് തുഗ്ലക്കിന്റെ സൈന്യത്തെ നശിപ്പിച്ചു. ദല്‍ഹിയെ അദ്ദേഹം തകര്‍ത്തുതരിപ്പണമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്തു. ക്ഷേത്രങ്ങളും സ്വത്തുക്കളും കൊള്ളയടിച്ചു.

തൈമൂറിന്റെ ക്രൂരതകള്‍ നിരവധിയാണ്. ഭട് നീര്‍ എന്ന പ്രദേശത്തെ രജപുത്ര രാജാവിന്റെ ഹിന്ദു പ്രജകളെ കൊന്നൊടുക്കി. സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെ വെട്ടുന്നതുപോലെ കഴുത്തു ഛേദിച്ചു. ഹിന്ദുയുവതികളുടെ മാനം രക്ഷിക്കാന്‍ സ്ത്രീകള്‍ ചിതയില്‍ ചാടി. ഏകദേശം 10000 ഹിന്ദുക്കള്‍ ഭട്നീറില്‍ മാത്രം കൊല്ലപ്പെട്ടു. 1398ല്‍ ഭട്നീരില്‍ നിന്നും ഫത്തേബാദിലേക്ക് മാര്‍ച്ച് ചെയ്ത തൈമൂര്‍ അവിടെയും ആക്രമണം അഴിച്ചുവിട്ടു. പോകുന്നിടം മുഴുവന്‍ കൊള്ളയടിച്ചു. 2000 ജാട്ടുകളെ കൊന്നു. ഹിന്ദുക്കള്‍ പാനിപത്തില്‍ തടിച്ചുകൂടി. ദല്‍ഹി ആക്രമിച്ചു. മീററ്റ് ആക്രമിച്ചു. ഹരിദ്വാര്‍ ആക്രമിച്ചു. മറ്റേതൊരു ആക്രമണകാരിയേക്കാള്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തൈമൂര്‍ ആയിരുന്നു.ദല്‍ഹിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രൂത വര്‍ധിക്കാനും തൈമൂറിന്റെ ആക്രമണം കാരണമായി. ഹിന്ദുസ്ഥാനെ താന്‍ ആക്രമിച്ചത് അവിടുത്തെ അവിശ്വാസികളെ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്ന് തൈമൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

പിന്നീട് ദല്‍ഹിയ്‌ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കൂടി കഴിഞ്ഞില്ല. അത്രയ്‌ക്ക് ക്രൂരനായിരുന്നു തൈമൂര്‍. ആ തൈമൂറിന്റെ പേര് മകന് നല്‍കിയതിനാണ് കവി കുമാര്‍ ബിശ്വാസ് ആഞ്ഞടിച്ചത്.

Tags: bollywoodSaifalikhanKareenakapoorTaimurKumarBishwasPoetKumarBishwas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

പുതിയ വാര്‍ത്തകള്‍

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.