Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:45 am IST
in Entertainment

ഐശ്വര്യ റായിയും സൽമാൻ ഖാനും ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്തരായ താരജോഡികളായിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, സൽമാനുമായുള്ള പ്രണയം ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു.

 

ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായ വ്യക്തിയാണ് മുതിർന്ന നടി ഹിമാനി ഷിവപുരി. ഐശ്വര്യയോടൊപ്പം പ്രവർത്തിക്കുമ്പോൾ സൽമാൻ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഒരു പോഡ്കാസ്റ്റിൽ അടുത്തിടെ അവർ വെളിപ്പെടുത്തുകയുണ്ടായി.

 

അവളും സൽമാനും വളരെ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയമായിരുന്നു അത്, അതിനാൽ സൽമാൻ എല്ലാ രാത്രിയും വരികയും രാവിലെ പോകുകയും ചെയ്യും.” സൽമാന് ഐശ്വര്യയോട് വളരെയധികം പൊസസീവ്നെസ്സ് ഉണ്ടായിരുന്നു. ലൊക്കേഷനിലെ സ്ഥിരം സന്ദർശനവും പലപ്പോഴും അതിന്റെ പേരിലായിരുന്നുവത്രേ. എന്നാൽ സൽമാൻ ഐശ്വര്യയോട് അസ്വസ്ഥത കാട്ടിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ വഷളായി.

 

സൽമാന്റെ അസ്വസ്ഥതയ്‌ക്ക് താൻ സാക്ഷിയാണെന്നും ഹിമാനി പറഞ്ഞു. “ഐശ്വര്യ അഭിഷേക് ബച്ചനോടൊപ്പം ഒരു രോഹൻ സിപ്പി പ്രോജക്റ്റിൽ അഭിനയിക്കുമ്പോൾ, സൽമാൻ അപ്രതീക്ഷിതമായി അവിടെയെത്തി, ഐശ്വര്യയുടെ അപ്പോഴത്തെ മനോഭാവത്തിൽ അദ്ദേഹം അസ്വസ്ഥനായി. ‘എന്താണ്? ഇവളെ പറഞ്ഞ് മനസ്സിലാക്കൂ. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് വലിയ മതിപ്പ് വെച്ചുപുലർത്തുന്നു. വഹീദ റഹ്മാനെ നോക്കൂ (വഹീദ റഹ്മാൻ വിനയത്തിനും സൗന്ദര്യത്തിനും പേരുകേട്ട വ്യക്തിയാണെന്നാണ് സൽമാൻ അർഥമാക്കിയത്)’ എന്നു പറഞ്ഞു. ഞാൻ അവനോട് ശാന്തനാകാനും മിണ്ടാതിരിക്കാനും പറയുമായിരുന്നു.

പല അഭിമുഖങ്ങളിലും, മുൻ മിസ് വേൾഡ് ആയിരുന്ന ഐശ്വര്യയോടുള്ള തന്റെ സ്നേഹം സൽമാൻ തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കുറച്ച് കാലത്തെ പ്രണയത്തിനു ശേഷം,ഐശ്വര്യയും സൽമാനും മോശം രീതിയിൽ തന്നെ ബന്ധമവസാനിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ഐശ്വര്യ തന്റെ വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ഹൃദയം തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു.

 

പിരിഞ്ഞത്, എന്നാൽ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞങ്ങൾ പിരിഞ്ഞശേഷം, അദ്ദേഹം എന്നെ വിളിക്കുകയും അസംബന്ധം പറയുകയും ചെയ്യുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചിരുന്നു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ എല്ലാവരുമായി എന്റെ പേര് ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ചില സമയങ്ങളിൽ സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്, ഭാഗ്യവശാൽ യാതൊരു അടയാളങ്ങളും അവശേഷിപ്പിച്ചില്ല. എന്നിട്ടും ഞാൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജോലിക്ക് പോകുമായിരുന്നു.”-ഐശ്വര്യ പറഞ്ഞു.

Tags: Latest newsbollywoodSharukh KhanAishwarya RaiSalmankhanAbhishek Bacahn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.