Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍

Janmabhumi Online by Janmabhumi Online
Jan 6, 2025, 06:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ജയില്‍ പെരിയ കുറ്റവാളികള്‍ക്ക് ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. സിപിഎമ്മെന്നാല്‍ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നുവെന്നും സത്യനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ എന്നപോലെയാണെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് പിന്തുണ അറിയിക്കാന്‍ പി. ജയരാജന്‍ ജയിലില്‍ എത്തിയതിനും പ്രതികളെ സന്ദര്‍ശിച്ചതിനും പിന്നാലെയാണീ പ്രതികരണങ്ങള്‍.

ഇന്നലെ പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സിപിഎം സ്വീകരണമൊരുക്കിയിരുന്നു.  എതിര്‍പക്ഷ രാഷ്‌ട്രീയക്കാരായ രണ്ടുപേരെ കൊന്നുതള്ളിയതിന് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ച മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സ്വീകരിക്കാനും മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യാനും ജയില്‍ ഉപദേശക സമിതി അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ പി. ജയരാജനും ജയിലിനു മുന്നില്‍ ഉണ്ടായിരുന്നു. കൊലക്കേസിലെ കുറ്റവാളികള്‍ക്ക് പാര്‍ട്ടി നല്കിയ വന്‍ സ്വീകരണം വിവാദമായിക്കഴിഞ്ഞു.

കുറ്റവാളികളെ തൃശ്ശൂര്‍ ജയിലില്‍നിന്നാണ് കണ്ണൂരിലെത്തിച്ചത്. പി. ജയരാജന്‍ അതിന് 10 മിനിട്ടുമുമ്പുവരെ ജയിലില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്കി കൊലക്കുറ്റവാളികള്‍ക്ക് വേണ്ടുന്നതെല്ലാം ഉറപ്പാക്കി. പിന്നീടാണ് പാര്‍ട്ടി അണികള്‍ക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് കുറ്റവാളികളെ അഭിവാദ്യം അര്‍പ്പിച്ചത്.

കോടതിവിധി അന്തിമമല്ലെന്ന് വിമര്‍ശിക്കുയും ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകളെ ഭീഷണിപ്പെടുത്തേണ്ടെന്ന് വീമ്പിളക്കുകയും ചെയ്ത ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗം എന്ന പദവിയില്‍ കുറ്റവാളികളെ ജയിലില്‍ കടന്ന് കണ്ടു. അഞ്ച് പേരെ കണ്ട് ചര്‍ച്ച നടത്തിയെന്നും സ്വന്തം രചനയായ പുസ്തകം സമ്മാനിച്ചെന്നും ജയരാജന്‍ വെളിപ്പെടുത്തി. കോടതിവിധി അന്തിമമല്ല, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കേണ്ട.

സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങളുടെ ധാര്‍മിക ബോധം കാശിക്കുപോയോ. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണ, ജയരാജന്‍ ചോദിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎമ്മുകാര്‍ ജയിലിന് പുറത്തുണ്ടായിരുന്നു.

Tags: CPM KannurPeriya double murder casePeriya criminalsSarath Lal's father
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരിയ ഇരട്ടക്കൊല കേസ് നടത്താൻ പണപ്പിരിവുമായി സിപിഎം : പാര്‍ട്ടി അംഗങ്ങൾ 500 രൂപ നൽകണമെന്ന് ജില്ലാ കമ്മിറ്റി

Kerala

പെരിയ ഇരട്ടകൊലക്കേസ് : ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് : സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി

Kerala

പെരിയ ഇരട്ട കൊലപാതകം : പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവ്

Kerala

പെരിയ കേസ്; 10 പ്രതികളെ വെറുതെ വിട്ടത് സിപിഎം-കോണ്‍ഗ്രസ് ഒത്തുതീർപ്പ് മൂലം, സുനിൽ കുമാറിൻ്റേത് അനാവശ്യ പ്രതികരണം: കെ. സുരേന്ദ്രന്‍

Kerala

പെരിയ ഇരട്ടക്കൊല; വിധിയിൽ തൃപ്തിയില്ലെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍, എല്ലാ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies