Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാത്തതിന് ചന്ദന്‍ ഗുപ്തയെ വധിച്ചു; യുപിയില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം

പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാത്തതിന് യുവാവിനെ വധിച്ച സംഭവത്തില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

Janmabhumi Online by Janmabhumi Online
Jan 5, 2025, 12:04 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാത്തതിന് യുവാവിനെ വധിച്ച സംഭവത്തില്‍ 28 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

2018 ജനവരിയില്‍ നടന്ന തിരംഗയാത്രയ്‌ക്കിടെയാണ് അക്രമം ഉണ്ടായത്. ജനവരി രണ്ടിനാണ് വിധി പുറത്തുവന്നത്. ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന വര്‍ഗ്ഗീയ കലാപമായിരുന്നു ഇതെന്ന് വ്യക്തമായതായി കോടതി പറയുന്നു.

ഉത്തര്‍പ്രദേശിലെ ഖാസ് ഗഞ്ചിലാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തിരംഗ യാത്ര സംഘടിപ്പിച്ചത് ഇന്ത്യന്‍ പതാക പിടിച്ച് ചന്ദന്‍ ഗുപ്തയും കൂട്ടുകാരും മാര്‍ച്ച് ചെയ്യുകയായിരുന്നു. ഭാരത് മാതാ കി ജയും വന്ദേ മാതരവും വിളിച്ചാണ് ഇവരുടെ സംഘം നീങ്ങിയത്. പൊടുന്നനെ ഗവ. ഗേള്‍സ് സ്കൂളിനടുത്ത് വെച്ച് ഈ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചു. അവര്‍ കല്ലെറിയുകയും തോക്ക് ചൂണ്ടുകയും ചെയ്തു. ചന്ദന്‍ ഗുപ്തയോടും സംഘത്തോടും പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ചന്ദന്‍ ഗുപ്ത ഇതിന് വഴങ്ങിയില്ല. ഇതോടെ എന്നാല്‍ ചന്ദന്‍ ഗുപ്ത ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് വെടിവെയ്‌ക്കുകയായിരുന്നു. ചന്ദന്‍ ഗുപ്തയുടെ സഹോദരന്‍ രക്ഷപ്പെട്ടു. പിന്നീട് ഖാസ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റ ചന്ദന്‍ ഗുപ്തയെ സഹോദരനും സംഘവും കണ്ടെത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. . വേണ്ട തെളിവുകള്‍ ലഭിച്ചതിനാലാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്.

Tags: Uttarpradesh#Chandanguptamurder#Pakistanzindabad#Bharatmatakijai#Khasganj
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് തിവാരി (ഇടത്ത്)
India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

യോഗി ആദിത്യനാഥ് (ഇടത്ത്) കുനാല്‍ കമ്ര (വലത്ത്)
India

ആവിഷ്കാരസ്വാതന്ത്ര്യം ജന്മാവകാശമല്ല, ചിലര്‍ അതിനെ രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ഉപയോഗിക്കുന്നു: കുനാല്‍ കമ്രയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

നേപ്പാളില്‍ രാജ്യഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന സമരത്തില്‍ യോഗി ആദിത്യനാഥിന്‍റെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച് പ്രകടനക്കാര്‍ (ഇടത്ത്)
India

യോഗി നേപ്പാളിനെ ഒരിയ്‌ക്കല്‍ കൂടി ഹിന്ദുരാഷ്‌ട്രമാക്കുമോ? യോഗിയുടെ നേപ്പാളിലെ പിന്തുണ കണ്ട് ഞെട്ടി ഇന്ത്യയിലെ യോഗി വിരുദ്ധര്‍

അയോധ്യക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദം (ഇടത്ത്)
India

രാമക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോഗി പകരം വീട്ടി; ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് 61,710 വോട്ടിന്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies