Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്ത ദല്‍ഹി കലാപത്തില്‍ കുറ്റാരോപിതനാണ് ഉമര്‍ ഖാലിദ്. എന്നിട്ടും കഴിഞ്ഞ ദിവസം ഉമര്‍ഖാലിദിന് വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം ഇന്ത്യയിലെ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. എന്നിട്ടും ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ കുറ്റപ്പെടുത്തുന്നവരാണ് ജിഹാദികളും എന്‍ജിഒകളും ഇടത് പക്ഷക്കാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 05:25 pm IST
in India
യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)

ധാക്ക: 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്ത ദല്‍ഹി കലാപത്തില്‍ കുറ്റാരോപിതനാണ് ഉമര്‍ ഖാലിദ്. എന്നിട്ടും  ഉമര്‍ഖാലിദിന് വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം ഇന്ത്യയിലെ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇത്രയൊക്കെ ന്യായപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ നീതിന്യായസംവിധാനങ്ങളെ ഇപ്പോഴും   കുറ്റപ്പെടുത്തുന്നവരാണ് ജിഹാദികളും എന്‍ജിഒകളും ഇടത് പക്ഷക്കാരും ലിബറലുകളും..

അതേ സമയം ബംഗ്ലാദേശില്‍ നടക്കുന്നത് എന്താണ്? ബ്രഹ്മചാരിയും ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണില്‍ മുന്‍ അംഗവുമായ ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ബംഗ്ലാദേശ് പതാകയുടെ മുകളില്‍ കാവിക്കൊടി കെട്ടിയെന്ന കുറ്റം ചാര്‍ത്തി ചിന്മോയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

നവമ്പര്‍ 25നാണ് ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം അദ്ദേഹം ഇപ്പോള്‍ ഒരു മാസത്തിലധികമായി ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ഇരുന്ന അഭിഭാഷകരെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പല കുറി ആക്രമിച്ചതിനാല്‍ ഒരു അഭിഭാഷകനും ബംഗ്ലാദേശിലെ ചാത്തോഗ്രം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ പോലും സാധിച്ചിരുന്നില്ല. ജനവരി രണ്ടിന് മാത്രമാണ് ധാക്ക സുപ്രീംകോടതിയിലെ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജിയുടെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന അഭിഭാഷകസംഘത്തിന് ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുന്നതിന് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞത്. പക്ഷെ ചാത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സെയ്ഫുള്‍ ഇസ്ലാം അരമണിക്കൂര്‍ വാദം കേട്ട ശേഷം ജാമ്യാപേക്ഷ നിരസിച്ചു. ഇനി മേല്‍ കോടതിയെ സമീപിക്കും എന്നാണ് അഭിഭാഷകന്‍ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജി പറയുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നീതിന്യായവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലെ അന്തരം ലോകത്തിലെ പല നിയമവിദഗ്ധരെയും അമ്പരപ്പിക്കുന്നു.

നീതി ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഈ അന്തരത്തിനെതിരെ പലരും പ്രതിഷേധിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ യുഎപിഎ ചുമത്തപ്പെട്ട പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം ലഭിക്കുന്നു. ഉമര്‍ഖാലിദിന്റെ പ്രകോപനപരമായ പ്രസംഗമാണ് ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നും ആരോപണമുണ്ട്.

എന്നിട്ടും ഉമര്‍ഖാലിദിന് ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ പ്രമുഖ അഭിഭാഷകര്‍ എത്തുന്നു. ഉമര്‍ഖാലിദിന് ജാമ്യം നല്‍കാത്തതിനാല്‍ രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള ജേണലിസ്റ്റുകള്‍ കോടതിയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം വരെ നടത്തുന്നു.  എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെടുക പോലും ചെയ്യാത്ത കേസില്‍, ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പച്ചയായ അതിക്രമങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു ഹിന്ദു സന്യാസിയെ ജാമ്യം നല്കാതെ 35 ദിവസത്തിലധികമായി ബംഗ്ലാദേശ് ജയിലില്‍ ഇട്ടിരിക്കുന്നു. എന്തിന് ഈ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാനായി കോടതിയില്‍ പോകാന്‍ പോലും അഭിഭാഷകരെ അനുവദിക്കാത്ത ഭീതിദമായ സാഹചര്യമാണ് ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുമെന്ന് പ്രഖ്യാപിച്ച മൂന്നോളം അഭിഭാഷകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ജാമ്യത്തിനായി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജയില്‍ കസ്റ്റഡി തുടരുകയാണെന്നാണ് ബംഗ്ലാദേശ് കോടതിയുടെയും ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും വാദം.

 

Tags: UAPABangladeshHindusSaveBangladeshiHindus #BangladeshCrisisChinmoyKrishnadasSeditioncaseHinduattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷര്‍ജീല്‍ ഇമാം പോലെ ഒരു നല്ല മനുഷ്യനില്ലെന്ന് സെമിനാര്‍, നടന്നത് പ്രസ് ക്ലബ്ബില്‍; വെള്ളപൂശാന്‍ ഹര്‍ഷ് മാന്ദര്‍ മുതല്‍ ഒരു പിടി ആക്ടിവിസ്റ്റുകള്‍

ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)
India

ഉമര്‍ ഖാലിദിന് ജാമ്യം കിട്ടിയില്ല, ഇപ്പോള്‍ തെരുവുനായ്‌ക്കളുടെ കേസിലും സുപ്രീംകോടതി വക കൊട്ട്; കപില്‍ സിബലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

India

ജിഹാദികൾക്ക് മാപ്പില്ല ; യുഎസിൽ താമസിക്കുന്ന കശ്മീർ വിഘടനവാദി ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐഎ കോടതി

India

പൊട്ടിത്തെറിക്ക് മുൻപ് കാർ മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നത് ചരിത്ര പ്രസിദ്ധമായ ഗോൾഡൻ മോസ്കിൽ; സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

India

ചെങ്കോട്ടയിലെ ബോംബ് സ്ഫോടനം , ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയിൽ ; അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.