Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്.

Janmabhumi Online by Janmabhumi Online
Dec 27, 2024, 05:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ നേരെചൊവ്വേ നടക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗമായിരുന്നു എന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ആ വിവാദത്തില്‍ എന്‍ടിഎയെ സംശയനിഴലില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ഉള്ള ചില സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ സൈലവും ഉണ്ടായിരുന്നു. സൈലത്തിന് രാഷ്‌ട്രീയ അജണ്ടയുണ്ടോ എന്ന ചോദ്യം അന്ന് പൊതുമണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.

നീറ്റ് പരീക്ഷാപേപ്പര്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി ചിലര്‍ ചോര്‍ത്തുകയായിരുന്നു. സിബിഐ അന്വേഷണമാണ് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവന്നത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളിലെത്തിയ നീറ്റ് പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ ഒരു പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ചോര്‍ത്തുകയായിരുന്നു എന്ന് കണ്ടെത്തി. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പേപ്പര്‍ സോള്‍വേഴ്സും ഉള്‍പ്പെടുന്ന സംഘമായിരുന്നു നീറ്റ് പരീക്ഷാനടത്തിപ്പില്‍ കാര്യക്ഷമതയില്ലെന്ന് കാട്ടാന്‍ പ്രവര്‍ത്തിച്ചത്.

ഇതോടെ മോദി സര്‍ക്കാരിനെ നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. ഇതിന് സമാന്തരമായി സുപ്രീംകോടതിയിലും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ചില കോച്ചിംഗ് സെന്‍ററുകള്‍ ശ്രമിച്ചിരുന്നു. അതില്‍ ഫിസിക്സ് വാല, കേരളത്തില്‍ നിന്നുള്ള സൈലം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നും സൈലത്തിനും കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നായിരുന്നു തെളിഞ്ഞത്. അന്ന് ദേശീയതലത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ഇരുന്ന കോണ്‍ഗ്രസ്, സിബിഐ അന്വേഷണം കുറ്റവാളികളെ കണ്ടെത്തി അജണ്ട പൊളിച്ചതോടെ പൊടുന്നനെ കോണ്‍ഗ്രസ് തടിതപ്പുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചാവിവാദത്തില്‍ എംഎസ് സൊലൂഷന്‍സ് എന്ന കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അതേ സമയം എംഎസ് സൊലൂഷന്‍സ് ഉടമ സൈലത്തിന്റെ പേരും ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. കാരണം ചോദ്യപേപ്പറില്‍ ഉള്ള ചോദ്യങ്ങളില്‍ അധികവും സൈലത്തിന്‍റേതായിരുന്നു എന്നാണ്

സൈലത്തിന്റെ പൊടുന്നനെയുള്ള അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും എംഎസ് സൊലൂഷന്‍സ് ഉടമ ഷുഹൈബ് ആരോപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ മാത്രമായി അന്വേഷണം കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ സൈലത്തെ രക്ഷിക്കാനാണെന്നും ഷുബൈബ് ആരോപിച്ചിരുന്നു. അതേ സമയം തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തായാലും എംഎസ്. സൊലൂഷന്‍സ് ഉടമ ഇപ്പോള്‍ ഒളിവിലാണ്. അടുത്ത ദിവസം ഹാജരായില്ലെങ്കില്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും.

Tags: Xylem#MSSolutions#exampaperleak#Lijeeshkumar#MSSolutionsShuhaib
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഊതിപ്പെരുപ്പിക്കുന്നു; കേരളത്തിലെ സൈലം ഉള്‍പ്പെടെയുള്ള കോച്ചിംഗ് സെന്‍ററുകളും സുപ്രീംകോടതില്‍

Kerala

നീറ്റ് പരീക്ഷാ ഫലം: സൈലം സുപ്രീംകോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (വലത്ത്) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies