Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധിനിവേശ കശ്മീരില്‍ കലാപം വിതച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടുംഭീകരനെ 17 വര്‍ഷത്തിന് ശേഷം ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ്

പാക് അധിനിവേശ കശ്മീരില്‍ കലാപം കുത്തിപ്പൊക്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടും ഭീകരന്‍ അബ്ദു സലാം പിന്‍റുവിനെ ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇന്ത്യയില്‍ പല ഭീകര ആക്രമണങ്ങളും നടത്തിയിട്ടുള്ള അബ്ദു സലാം പിന്‍റു കഴിഞ്ഞ 17 വര്‍ഷം ജയിലില്‍ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 06:45 pm IST
in India
ബംഗ്ലാദേശ് ജയിലില്‍ നിന്നും വിട്ടയച്ച കൊടുംഭീകരന്‍ അബ്തുസലാം പിന്‍റു. ഇദ്ദേഹം ഇന്ത്യയില്‍ പല ഭീകരാക്രമണങ്ങളും നടത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് ജയിലില്‍ നിന്നും വിട്ടയച്ച കൊടുംഭീകരന്‍ അബ്തുസലാം പിന്‍റു. ഇദ്ദേഹം ഇന്ത്യയില്‍ പല ഭീകരാക്രമണങ്ങളും നടത്തിയിട്ടുണ്ട്.

ധാക്ക: പാക് അധിനിവേശ കശ്മീരില്‍ കലാപം കുത്തിപ്പൊക്കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കൊടും ഭീകരന്‍ അബ്ദു സലാം പിന്‍റുവിനെ ജയിലില്‍ നിന്നും പുറത്തിറക്കി മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇന്ത്യയില്‍ പല ഭീകര ആക്രമണങ്ങളും നടത്തിയിട്ടുള്ള അബ്ദു സലാം പിന്‍റു കഴിഞ്ഞ 17 വര്‍ഷം ജയിലില്‍ ആയിരുന്നു. ഡിസംബര്‍ 24 ചൊവ്വാഴ്ച അദ്ദേഹത്തെ ബംഗ്ലാദേശ് കോടതി ജയിലില്‍ നിന്നും വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.

അബ്ദുസലാം പിന്‍റു ജയിലില്‍ നിന്നും പുറത്തിറങ്ങുന്നു:

Abdus Salam Pinto, Key Figure in August 21 Grenade Attack, Released from Prison https://t.co/ZqHpXbzSIp

— BDDiGEST (@BD_DiGEST) December 24, 2024

ഇത് മുഹമ്മദ് യൂനസിന്റെ മാത്രം തീരുമാനമല്ലെന്നാണ് രാഷ്‌ട്രീയ വിശകലനവിദഗ്ധര്‍ പറയുന്നത്. ബംഗ്ലാദേശ് വഴി മോദി സര്‍ക്കാരിന്റെ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക കേന്ദ്രീകരിച്ചുള്ള ഡീപ് സ്റ്റേറ്റിന്റെ പദ്ധതിയാണെന്നാണ് കരുതപ്പെടുന്നത്.

ആയിരം മുറിവുകള്‍ ഉണ്ടാക്കി ഇന്ത്യയെ രക്തപങ്കിലമാക്കാന്‍ നോക്കിയ അബ്ദു സലാം പിന്‍റു

“ആയിരം മുറിവുകള്‍ ഉണ്ടാക്കി ഇന്ത്യയെ രക്തപങ്കിലമാക്കുക” എന്ന പാകിസ്ഥാന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ച തീവ്രവാദിയാണ് അബ്ദു സലാം പിന്‍റു. ഇതിനായി പാക് അധീന കശ്മീരില്‍ പല ഭീകരാക്രമണങ്ങളും അബ്ദു സലാം പിന്‍റു നടത്തി. 2006ല്‍ വാരണാസിയില്‍ കോടതിക്കെട്ടിടത്തില്‍ ബോംബ് സ്ഫോടനം നടത്തിയത് അബ്ദു സലാം പിന്‍റുവിന്റെ നിര്‍ദേശപ്രകാരമാണ്. 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ഷെറീഫ് ദര്‍ഗയില്‍ ബോംബ് സ്ഫോടനം നടത്തി. 2011ല്‍ ദല്‍ഹിയിലും അബ്ദു സലാം പിന്‍റു ബോംബ് സ്ഫോടനം നടത്തിയിരുന്നു. ലഷ്കര്‍ ഇ ത്വയിബ, ജെയിഷ് ഇ മുഹമ്മദ് എന്നീ തീവ്രവാദി സംഘടനകളായിട്ടു കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഹുജി. ഈ ഭീകരസംഘടനകള്‍ക്കെല്ലാം പാകിസ്ഥാന്റെ രഹസ്യസേനയായ ഐഎസ് ഐയുടെ പിന്തുണയുമുണ്ട്.

17 വര്‍ഷം ജയിലില്‍ കിടന്നത് ഷേഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചതിന്

ഷേഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 2004ല്‍ ആണ് അബ്ദു സലാം പിന്‍റു അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 17 വര്‍ഷമായി ജയിലിലായിരുന്നു. ഷേഖ് ഹസീനയെ വധിക്കാനായി ഗ്രനേഡ് ആക്രമണമാണ് അബ്ദു സലാം പിന്‍റു നടത്തിയത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ജയിലില്‍ ഇട്ട അബ്ദു സലാം പിന്‍റുവിനെയാണ് ഇപ്പോള്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ജയില്‍ മോചിതനാക്കിയത്.

ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അംഗഅംഗവും ഖാലിദ സിയ മന്ത്രിസഭയിലെ മുന്‍മന്ത്രിയുമാണ് കൊടുംഭീകരന്‍ അബ്ദു സലാം പിന്‍റു. ഇന്ത്യയെ പ്രകോപിപ്പിക്കുക തന്നെയാണ് മുഹമ്മദ് യൂനസിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഷേഖ് ഹസീനയെ വിചാരണയ്‌ക്കായി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി ബംഗ്ലാദേശ് കത്ത് കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യ ഈ ആവശ്യത്തോട് മൗനം പാലിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കൊടുംഭീകരനെ ജയില്‍ മോചിതനാക്കി അടുത്ത പ്രകോപനം.

ഹുജി (ഹര്‍കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) എന്നറിയപ്പെടുന്ന തീവ്രവാദ സംഘടനയെ പണവും ആയുധവും നല്‍കി സജീവമാക്കി നിലനിര്‍ത്തിയ കൊടുംഭീകരനാണ് അബ്ദു സലാം പിന്‍റു.

Tags: ഐഎസ്SheikhHasinaBangladeshHindusMohammedYunusBangladeshNationalistPartyAbdusSalamPintuAbdusSalamBNPLeader #freedfromjai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.