Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധ്യാനമാണഖിലസാരമൂഴിയില്‍…ധ്യാനത്തിലൂടെ കൈവിട്ടുപോയ കളി സമനിലയിലേക്കെത്തിച്ച് ഗുകേഷ്.; ക്രൂരമായ ഡിങ് ലിറന്റെ നോട്ടത്തിന് ഗുകേഷിന്റെ മറുപടി

തോല്‍ക്കും എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയില്‍ നിന്നും അഞ്ചാമത്തെ ഗെയിമിനെ സമനിലയിലേക്ക് കൊണ്ടുവന്ന് ഡി.ഗുകേഷ്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിലിരിക്കുമ്പോഴും സീറ്റിലിരുന്നുള്ള ധ്യാനമാണ് മനസ്സ് കൈവിട്ടുപോകാതെ കരുക്കള്‍ നീക്കാന്‍ ഗുകേഷിനെ പ്രാപ്തനാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 07:38 pm IST
in Sports
ഗുകേഷിന് നേരെ മൂര്‍ച്ചേറിയ നോട്ടവുമായി ചൈനീസ് താരം ഡിങ്ങ് ലിറന്‍ (ഇടത്ത്) സീറ്റില്‍ കളിക്കിടയില്‍ ധ്യാനനിമഗ്നനായി ഡി.ഗുകേഷ് (വലത്ത്)

ഗുകേഷിന് നേരെ മൂര്‍ച്ചേറിയ നോട്ടവുമായി ചൈനീസ് താരം ഡിങ്ങ് ലിറന്‍ (ഇടത്ത്) സീറ്റില്‍ കളിക്കിടയില്‍ ധ്യാനനിമഗ്നനായി ഡി.ഗുകേഷ് (വലത്ത്)

സിംഗപ്പൂര്‍ സിറ്റി: തോല്‍ക്കും എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയില്‍ നിന്നും അഞ്ചാമത്തെ ഗെയിമിനെ സമനിലയിലേക്ക് കൊണ്ടുവന്ന് ഡി.ഗുകേഷ്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിലിരിക്കുമ്പോഴും സീറ്റിലിരുന്നുള്ള ധ്യാനമാണ് മനസ്സ് കൈവിട്ടുപോകാതെ കരുക്കള്‍ നീക്കാന്‍ ഗുകേഷിനെ പ്രാപ്തനാക്കുന്നത്. അപകടകരമായ നീക്കങ്ങള്‍ നടത്തിയ ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് ഗുകേഷിനെ നോക്കുന്ന ഡിങ്ങ് ലിറന് ഗുകേഷ് നല്‍കുന്ന മറുപടി നിശ്ശബ്ദധ്യാനമാണ്. ഓരോ നീക്കം നടത്തിക്കഴിഞ്ഞാലും സീറ്റില്‍ തന്നെ ഇരുന്നുള്ള ധ്യാനം.

എന്തായാലും ഏറെ ടെന്‍ഷന്‍ സമ്മാനിച്ച ശേഷം ചൈനയുടെ ഡിങ്ങ് ലിറനുമായുള്ള അഞ്ചാം ഗെയിമും ഗുകേഷ് സമനിലയിലെത്തിച്ചു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്‍റ് വീതമാണുള്ളത്. ആദ്യ ഗെയിം ഡിങ്ങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം ഗെയിം ഗുകേഷ് ജയിച്ചു. മറ്റ് മൂന്ന് ഗെയിമുകളും സമനിലയില്‍ കലാശിച്ചു.

ഇതോടെ ലോക ചെസ് കിരീടപ്പോരാട്ടം കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്. വ്യക്തമായ മേല്‍ക്കൈ ആര്‍ക്കുമില്ലാതെ, തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുന്നും  ലോകചെസ് കിരീടത്തിന് വേണ്ടി സിംഗപ്പൂരില്‍ നടക്കുന്ന പോരാട്ടം.

40 നീക്കങ്ങള്‍ക്ക് ശേഷം സമനില

അഞ്ചാമത്തെ ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്നത് ഗുകേഷിന് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഗുണം ചെയ്തില്ല.കറുത്ത കരുക്കള്‍ കൊണ്ട് കളിക്കുന്ന ഡിങ്ങ് ലിറന്‍ ഫ്രഞ്ച് ഡിഫന്‍സാണ് (French Defence) ഇക്കുറിയും ഉപയോഗിച്ചത്. ഫ്രഞ്ച് ഡിഫന്‍സിന്റെ പ്രത്യേകതയാണ് മൂല്യം കൂടിയ വലിയ കരുക്കളായ ക്വീനിനെയും റൂക്കിനെയും എല്ലാം പരസ്പരം വെട്ടിമാറ്റുന്നത്. ഇതിനെ ഫ്രഞ്ച് എക്സ് ചേഞ്ച് (French Exchange) എന്ന് വിളിക്കാറുണ്ട്. ഒമ്പതാം നീക്കത്തില്‍ ഫ്രഞ്ച് എക്സ് ചേഞ്ച് പ്രകാരം ഇരുവരും ക്വീനിനെ വെട്ടിമാറ്റി. അതിന് പിന്നാലെ തേരിനെയും (റൂക്ക്) വെട്ടിമാറ്റി. ഓപ്പണിംഗ് ഗെയിമില്‍ മാസ്റ്ററാണ് ഗുകേഷ്. ആദ്യത്തെ എട്ട് മുതല്‍ 12 നീക്കങ്ങള്‍ വരെയാണ് ഓപ്പണിംഗ് ഗെയിം. പക്ഷെ കളി മധ്യഗെയിമിലേക്ക് നീങ്ങുമ്പോള്‍ ഗുകേഷിന് അല്‍പം ദുര്‍ബലതകളുണ്ട്. അതാണ് അഞ്ചാം ഗെയിമിലും പ്രതിഫലിച്ചു കണ്ടത്. ഗുകേഷ് ഒരു കാലാളിനെ ഉപയോഗിച്ച് കൊണ്ട് ഡിങ്ങ് ലിറന്റെ നല്ലൊരു കരുവിനെ വെട്ടിയെടുക്കാന്‍ ശ്രമിച്ചത് വലിയ വിനയായി. കാലാളിനെ ജി4 (g4) എന്ന കളത്തിലേക്ക് നീക്കിയതാണ് ഗുകേഷിന് വിനയായത്. ഒരു പക്ഷേ തേര് (റൂക്ക്- Rook) ഉപയോഗിച്ച് അത് ചെയ്യാമായിരുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. അവിടെയാണ് ഗുകേഷിന് പിഴച്ചത്. അതോടെ ഡിങ്ങ് ലിറന്‍ മേല്‍ക്കൈ നേടാന്‍ തുടങ്ങി.

ഗുകേഷ് സമനില പിടിച്ചതില്‍ പോള്‍ഗാറിന് അത്ഭുതം

കൂടുതല്‍ സമയമെടുത്ത് ചിന്തിച്ച് അപകടങ്ങളില്‍ നിന്നും തലയൂരാന്‍ ഗുകേഷ് ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. അങ്ങിനെയാണ് സമനില പിടിച്ചത്. അപകടകരമായ ഒരു പൊസിഷനില്‍ നിന്നും എത്ര വേഗത്തിലാണ് ഗുകേഷ് ഗെയിമിനെ സമനിലയില്‍ എത്തിച്ചതെന്ന് ഹംഗറിയില്‍ നിന്നുള്ള വനിതാ ഗ്രാന്‍റ് മാസ്റ്റര്‍ ജൂഡിത് പോള്‍ഗാര്‍ പറയുന്നു. അഞ്ചാം ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്ന ഗുകേഷ് ഉഗ്രമായ വിജയം നേടുമെന്ന് ചെസ്സിലെ അജയ്യനായ നോര്‍വ്വെ ഗ്രാന്‍റ മാസ്റ്റര്‍ മാഗ്നസ് കാള്‍സന്റെ പ്രവചനം പക്ഷെ ഫലിച്ചില്ല.

14 ഗെയിമുകളുള്ള മത്സരത്തില്‍ ആദ്യം ഏഴരപോയിന്‍റ് നേടുന്ന താരം ലോക് ചെസ് ചാമ്പ്യനാകും. 7-7 എന്ന നിലയില്‍ സമനില പാലിച്ചാല്‍ പിന്നെ ഇരുവരും നാല് ഗെയിമുകള്‍ കളിച്ചാണ് അതില്‍ നിന്നും വിജയിയെ തീരുമാനിക്കുക.

ലോക ചെസ് കിരീടപ്പോരാട്ടം കോടികള്‍ നേടുന്ന കളി

ഒരു കളി ജയിച്ചാല്‍ 1.68 കോടി രൂപ ലഭിക്കും. ഒന്നാമത്തെ ഗെയിം ജയിച്ച ഡിങ്ങ് ലിറനും മൂന്നാമത്തെ ഗെയിം ജയിച്ച ഗുകേഷിലും 1.68 കോടി രൂപ ലഭിക്കും. ആകെ 20.75 കോടി രൂപയാണ് സമ്മാനത്തുക. ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന താരത്തിന് 10.75 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 9.96 കോടി രൂപയും ലഭിക്കും.

ലോക ചെസ് കിരീടത്തിന് രണ്ട് ഏഷ്യന്‍ താരങ്ങളുടെ പോരാട്ടം
138 വര്‍ഷത്തെ ലോക ചെസ് ചരിത്രം പരിശോധിച്ചാല്‍ സിംഗപ്പൂരില്‍ നടക്കുന്ന ലോകചെസ് കിരീടപ്പോരിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഇതാദ്യമായാണ് നടക്കുന്നത്. അതായത് ചെസ്സിലെ മേല്‍ക്കൈ റഷ്യയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്‌ക്കും നഷ്ടപ്പെടുന്നു എന്നര്‍ത്ഥം. ചെസില്‍ വന്‍ ശക്തിയായി മാറുകയാണ് ഇന്ത്യയും ചൈനയും.

Tags: DingLirenWorldchesschampionship2024DinggukeshGukeshDingWorldChessgame5Chess #Meditationsingapore@FIDE_chessGukeshD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

” യോഗി ഉണ്ടെങ്കിൽ യുപിയും ഉണ്ട് “; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണം നൽകി സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം 

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

ജവഹര്‍ലാല്‍ എന്ന സുഖജീവിതക്കാരനും മൃദുനേതാവും (ഇടത്ത്) അന്തരിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുടെ ആത്മകഥയുടെ കവര്‍ (വലത്ത്)
India

മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ തന്റെ ഓര്‍മ്മക്കുറിപ്പില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തിയ ആറ് വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് കള്ളമുഖം തുറന്നുകാട്ടുന്നു

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Chess

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.