Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും

രമേശ് ഇളയിടത്ത് by രമേശ് ഇളയിടത്ത്
Nov 30, 2024, 08:05 am IST
in Samskriti

മണ്ഡകാലം ആരംഭിച്ചാല്‍ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വീടുകളിലും നടത്തുന്ന ചടങ്ങാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ വാഴപ്പിണ്ടിയും കുരുത്തോലയും ഉപയോഗിച്ച് താത്ക്കാലിക ക്ഷേത്രം ഉണ്ടാക്കും. ചില സ്ഥലങ്ങളില്‍ ഒന്ന്, ചിലയിടത്ത് മൂന്ന് എന്ന തോതില്‍ ആവും താത്ക്കാലിക ക്ഷേത്ര നിര്‍മ്മാണം.

പ്രധാനമായും ഗണപതി, അയ്യപ്പന്‍, ദേവി എന്നിവര്‍ക്കാണ്ഇങ്ങനെ താത്ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക. പിന്നീട് പൂജാരി പൂജ ആരഭിക്കും. സന്ധ്യാ ദീപാരാധനക്കു ശേഷം രാത്രി എട്ട് മണിയോടെ ശാസ്താംപാട്ട് ആരഭിക്കും. ആദ്യം പന്തല്‍ വര്‍ണ്ണനയാണ്. അതിനു ശേഷം ഗണപതി, സരസ്വതി എന്നീ ദേവതകളെ വര്‍ണ്ണിക്കും. തുടര്‍ന്ന് ശൂര്‍പ്പകനെ വര്‍ണ്ണിക്കും. അതിനു ശേഷമാണ് അയ്യപ്പന്റെ ജനനം പാടുന്നത്.

തുടര്‍ന്ന് അയ്യപ്പന്റെ ജാതകം അല്ലെങ്കില്‍ കുറത്തി പാടും. അതിനു ശേഷം ദേവിയെ സ്തുതിച്ചു കൊണ്ട് പാടും. പിന്നീട് ഭദ്രകാളിയെ കുടിയിരുത്തുന്നതിനായി അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി ഭദ്രകാളി ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തില്‍ കുടിയിരുത്തും. ഈ സമയം ദാരിക വധമാണ് പാടുക .

പിന്നീട് അയ്യപ്പനും ദേവിയും(പ്രതിനിധികള്‍) ഒരുമിച്ച് പാട്ടിന് അനുസരിച്ച് നൃത്തം(തുള്ളല്‍) നടത്തും. പിന്നീട് വാപുരന്റെ ജനനം പാടും. ഈ സമയം വാപുരന്റെ പ്രതിനിധി പ്രത്യക്ഷത്തില്‍ വന്ന് നൃത്തം ചവിട്ടും. അതിനു ശേഷം അയ്യപ്പനും വാപുരനും കൂടി യുദ്ധത്തിന്റെ പ്രതീകമായി വെട്ടും തടയും നടത്തി നൃത്തം ചവിട്ടും. പിന്നീട് വീണ്ടും അയ്യപ്പനും വാപുരനും സൗഹാര്‍ദ്ദത്തിലാകും. ഇതെല്ലാം പാട്ടിലൂടെയാണ് നടത്തുക.

പിന്നീട് മഗളംപാടി പാട്ട് അവസാനിപ്പിക്കും. ശാസ്താംപാട്ടിന് പ്രധാന വാദ്യോപകരണമായി ഉടുക്കാണ് ഉപയോഗിക്കുക. അയ്യപ്പജനനം പാടുമ്പോള്‍ താത്ക്കാലിക ക്ഷേത്രത്തില്‍ ദീപാരാധന ഉണ്ടാകും. മണ്ഡകാലത്ത് മാത്രം നടത്തുന്നതാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ശാസ്താംപാട്ടിനൊപ്പം പ്രാദേശിക സംഘങ്ങളുടെ ഭജനയും ഉണ്ടാകാറുണ്ട്. ആദ്യകാലത്ത് ശാസ്താംപാട്ട് പഠിക്കുവാന്‍ യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടു വന്നിരുന്നെങ്കിലും പുതിയ തലമുറ ഇതില്‍ അത്ര താല്‍പര്യം കാട്ടുന്നില്ലെന്നത് ദുഃഖകരമാണ്.

Tags: Ayyappan vilakkuAyyappa devoteesSabarimala pilgrimഅയ്യപ്പന്‍വിളക്കും ശാസ്താംപാട്ടുംSasthapattu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തർക്ക് മരക്കൂട്ടത്ത് പോലീസിന്റെ മൃഗീയ മർദ്ദനം; കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി, ഡിജിപിക്ക് പരാതി നൽകി

Kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 18 പേര്‍ക്ക് പരുക്ക്

Kerala

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും; ശബരിമലയിൽ 26 നും 27 നും ദർശന നിയന്ത്രണം

Kerala

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും

Kerala

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പച്ച നിറത്തില്‍ വാവര് പള്ളി; എന്താണ് ലക്ഷ്യമെന്നത് സംബന്ധിച്ച് ആശങ്ക

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.