Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരത; മുനമ്പത്തുകാരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 07:33 am IST
in Kerala

തിരുവനന്തപുരം/കൊച്ചി: വഖഫ് ഭീകരതയ്‌ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമരം ചെയ്ത മുനമ്പത്തുകാരെ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് പിണറായി സര്‍ക്കാര്‍ വഞ്ചിച്ചു. വഖഫ് കൈയേറ്റത്തില്‍ ഏതു നിമിഷവും കിടപ്പാടം നഷ്ടപ്പെടുമെന്നുറപ്പായി അതിനെതിരെ പട്ടിണി സമരം നടത്തുന്ന അറുനൂറോളം കുടുംബങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട തീരുമാനമാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കൈക്കൊണ്ടത്. ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചും ഹൈക്കോടതിയില്‍ ഹര്‍ജി നല്കുമെന്ന് പ്രഖ്യാപിച്ചും പ്രശ്‌നത്തെ ഏറെനാളത്തെ നിയമ നടപടിയിലേക്ക് വലിച്ചിഴച്ചിരിക്കുന്നു മുഖ്യമന്ത്രി.

പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മിഷനായി തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. അതേസമയം മറ്റിടങ്ങളിലെ വഖഫ് നടപടികള്‍ തുടരും.

സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച മുനമ്പം നിവാസികള്‍ ഇന്നലെ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. മുനമ്പത്തെ സമരപ്പന്തലില്‍ ജനങ്ങള്‍ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. പിന്നീട് പന്തം കൊളുത്തി പ്രകടനം നടത്തി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യദലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ അതിരൂപത ബിഷപ്പിനെ കണ്ട് നടത്തിയ ഒത്തുതീര്‍പ്പ് നാടകത്തിനാണ് ഇന്നലെ ഉന്നതലയോഗത്തില്‍ സമാപ്തിയായത്. വഖഫിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

സമരം തണുപ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനാണ് വേണ്ടെതെന്ന് നേരത്തെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു എന്നുറപ്പിക്കുന്ന തരത്തിലായിരുന്നു ഉന്നതതലയോഗം. ഇതിലേയ്‌ക്കായി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം വഖഫ് സംരക്ഷണ സമിതിയുടെ വാര്‍ത്താസമ്മേളനം. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് മുനമ്പത്തെ ഭൂമി വഖഫിന്റേതെന്ന് പ്രഖ്യാപിച്ചതിനെതിരെ ഫറൂഖ് കോളജ് ട്രസ്റ്റ് നല്കിയ പരാതി ചര്‍ച്ച ചെയ്യാന്‍ വഖഫ് ട്രിബ്യൂണല്‍ യോഗം കോഴിക്കോട്ട് ചേര്‍ന്നു. തീരുമാനം അടുത്ത മാസം ആറിലേക്ക് മാറ്റിയെങ്കിലും ഭൂമി വഖഫിന്റേത് തന്നെയെന്ന് വഖഫിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടന്ന എല്‍ഡിഎഫ് യോഗത്തിലും ജുഡീഷ്യല്‍ കമ്മിഷനെന്ന തീരുമാനം.

ആരെയും ഒഴിപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് മിണ്ടുന്നില്ല. മൂന്ന് മാസം കൊണ്ട് തീരുമാനം ഉണ്ടാകുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.രാജീവ് പറഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ആയതിനാല്‍ കമ്മിഷന്‍ കാലാവധി നീട്ടി മുനമ്പത്തുകാരെ പറ്റിക്കാനും സാധിക്കും.

സമരം തുടരുമെന്നും ജുഡീഷ്യല്‍ കമ്മിഷനെ അംഗീകരിക്കില്ലെന്നും സമര സമിതി വ്യക്തമാക്കിയതോടെ മുനമ്പത്തുകാരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നുച്ച കഴിഞ്ഞ് ഓണ്‍ലൈനായാണ് യോഗം. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീറും യോഗത്തില്‍ പങ്കെടുത്തു.

 

Tags: Pinarayi GovernmentWaqf terrorismMunambam land protection strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

Kerala

സിപിഎമ്മിന് ജനങ്ങള്‍ വോട്ട് ചെയ്യാത്തത് പാര്‍ട്ടി കുടുംബങ്ങളിലെത്തി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.