Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിക്കത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 08:55 am IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസം മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിയിലൂടെ ആപ്പിനേറ്റത് കനത്തതിരിച്ചടി.

കൈലാഷിന്റെ രാജിക്കത്ത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ വെലുവിളി ഉയര്‍ത്തുന്നതാണ്. പാര്‍ട്ടിയുടെ നയങ്ങളിലുണ്ടായ വ്യതിയാനം അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെന്നും കൈലാഷ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ നിന്ന് സ്വന്തം രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലേക്ക് പാര്‍ട്ടിയുടെ ശ്രദ്ധമാറി. ഇത് ദല്‍ഹി നിവാസികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനെ തടസപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാള്‍ ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടിപിടിപ്പിച്ചതിനെക്കുറിച്ചും രാജിക്കത്തില്‍ പരാമര്‍ശമുണ്ട്.

ആം ആദ്മി പാര്‍ട്ടി ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതായി കൈലാഷ് ഗെഹ്ലോട്ട് രാജിക്കത്തില്‍ പറയുന്നു. രാഷ്‌ട്രീയ അഭിലാഷങ്ങള്‍ ഉണ്ടായപ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നു. ജനങ്ങള്‍ക്ക് നല്‍കിയ നിരവധി വാഗ്ദാനങ്ങള്‍ നിറവേറ്റാനായില്ല. യമുന നദിയെ ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. ഇപ്പോള്‍ യമുന ഒരുപക്ഷേ കൂടുതല്‍ മലിനമായിരിക്കുന്നു. ഇതിനുപുറമെ, ഇപ്പോള്‍ ശീഷ്മഹല്‍ പോലെയുള്ള ലജ്ജാകരവും അസഹനീയവുമായ നിരവധി വിവാദങ്ങള്‍ ഉണ്ട്. ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നു.

ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്‌ട്രീയ അജണ്ടക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ കൂടുതല്‍ പോരാടുന്നത്. ഇത് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ എത്തിക്കാനുള്ള തങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചു. ദല്‍ഹി സര്‍ക്കാര്‍ അതിന്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാല്‍ ദല്‍ഹിക്ക് പുരോഗതി കൈവരിക്കാനാകില്ല. ദല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് താന്‍ രാഷ്‌ട്രീയ യാത്ര ആരംഭിച്ചത്. ആ ദൗത്യം തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍, ആം ആദ്മിയില്‍ നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗവുമില്ല, അതിനാല്‍ ആപിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Tags: Aam Admi PartyKailash Gehlot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡി സഖ്യം വിട്ട് ആം ആദ്മി പാർട്ടി; ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

India

കേജ്രിവാളിന്റെ ജാമ്യം: ആപ്പ് തെറ്റായ പ്രചാരണം നടത്തുന്നു: ബാന്‍സുരി

India

അരവിന്ദ് കെജ്രിവാളിന് ഉടനെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തള്ളി സുപ്രീംകോടതി; ഹൈക്കോടതി തീരുമാനം കാത്തിരിക്കാമെന്ന് സുപ്രീംകോടതി

India

സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്, അന്തരിച്ച സുഷമസ്വരാജി‍ന്റെ മകള്‍ ബാംസുരി സ്വരാജ്; അമ്മയെപ്പോലെയീ മകളും

India

സ്വാതി മലിവാളിന് മര്‍ദനം: പിഎക്കെതിരെ നടപടിയെടുത്ത് കേജ്‌രിവാളിനെ രക്ഷിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.