Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അൽ-ഖ്വയ്ദ ഗൂഢാലോചന കേസ് : ബംഗ്ലാദേശി പൗരന്മാരുമായി ബന്ധമുള്ള ഒമ്പത് ഇടങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി

ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 10:44 am IST
in India

ന്യൂദൽഹി : ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ധനസഹായവും നൽകിയെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. അൽ-ഖ്വയ്ദയുടെ ഗൂഢാലോചനയുടെ ഭാഗമായി ചില ബംഗ്ലാദേശി പൗരന്മാർ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ഏജൻസി വ്യാപകമായ തിരച്ചിൽ നടത്തിയത്.

പ്രധാനമായും ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന നടന്നത്. പരിശോധനയിൽ ബാങ്കിംഗ് ഇടപാടുകൾ കാണിക്കുന്ന കുറ്റകരമായ രേഖകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, തീവ്രവാദ ഫണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് തെളിവുകൾ എന്നിവ വീണ്ടെടുക്കാൻ സാധിച്ചുവെന്ന് ഏജൻസി അധികൃതർ അറിയിച്ചു.

ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ ശൃംഖലയുടെ അനുഭാവികളുടെ ഇടങ്ങളിലാണ് റെയ്ഡ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട 2023-ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു തിരച്ചിൽ. നേരത്തെ നാല് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

അൽ-ഖ്വയ്ദ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനും ഇന്ത്യയിലെ യുവാക്കളെ തീവ്രവാദികളാക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതെന്ന് എൻഐഎ പറഞ്ഞു. ഇവർക്കെതിരെ കഴിഞ്ഞ വർഷം നവംബറിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മൊഹമ്മദ് സോജിബ്മിയാൻ, മുന്ന ഖാലിദ് അൻസാരി എന്ന മുന്ന ഖാൻ, അസറുൽ ഇസ്ലാം എന്ന ജഹാംഗീർ അല്ലെങ്കിൽ ആകാശ് ഖാൻ, മൊമിനുൾ അൻസാരി എന്ന അബ്ദുൾ ലത്തീഫ്, ഇന്ത്യക്കാരനായ ഫരീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നടത്തുന്നതിന് വ്യാജരേഖകൾ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ദുർബലരായ മുസ്ലീം യുവാക്കളെ സ്വാധീനിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിലും അവർ സജീവമായി ഏർപ്പെട്ടിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.

കൂടാതെ അൽ-ഖ്വയ്ദയുടെ അക്രമാസക്തമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, ഫണ്ട് ശേഖരിക്കുക, ഈ ഫണ്ടുകൾ അൽ-ഖ്വയ്ദയ്‌ക്ക് കൈമാറുക എന്നിവയും ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി ഏജൻസി അറിയിച്ചു.

Tags: arrestBengladeshAl QaedainvestigationNIAconspiracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

India

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.