Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിലന്റെ റിക്കാര്‍ഡ് ശ്രമത്തിന് അമ്മ സ്‌നേഹത്തിന്റെ പൊന്‍തിളക്കം

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 8, 2024, 06:49 am IST
in Sports
മഹാരാജാസ് കോളജില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മിലന്‍ സാബു ഫെന്‍സിങ്ങിന് വെളിയില്‍ നില്‍ക്കുന്ന അമ്മ ഷീജയുമായി ആഹ്ലാദം പങ്കുവെയ്ക്കുന്നു

മഹാരാജാസ് കോളജില്‍ നടക്കുന്ന സംസ്ഥാന കായികമേളയില്‍ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മിലന്‍ സാബു ഫെന്‍സിങ്ങിന് വെളിയില്‍ നില്‍ക്കുന്ന അമ്മ ഷീജയുമായി ആഹ്ലാദം പങ്കുവെയ്ക്കുന്നു

കൊച്ചി: ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മിലന്‍ സാബു നേടിയ സ്വര്‍ണ്ണ മെഡലിന് അമ്മ സ്‌നേഹത്തിന്റെ ഇരട്ടിത്തിളക്കം. അമ്മയുടെ രോഗാവസ്ഥയില്‍ കഴിഞ്ഞതവണ കൈവിട്ട ദേശീയ മെഡല്‍ എന്ന സ്വപ്‌നത്തിനായുള്ള പരിശ്രമത്തിലാണ് മിലന്‍. നഷ്ടമായ നേട്ടത്തിന് അരികിലേക്ക് മകന്‍ നടന്നടുക്കുമ്പോള്‍ മൈതാനത്തിലെ ഫെന്‍സിങ്ങിന് വെളിയില്‍ മുടി മുറിച്ച അമ്മ സ്‌നേഹം ചൊരിഞ്ഞ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അര്‍ബുദ ചികിത്സയുടെ ഭാഗമായായിരുന്നു അമ്മയ്‌ക്ക് മുനി മുറിക്കേണ്ടിവന്നത്.

4 മീറ്റര്‍ ചാടി മിലന്‍ റിക്കാര്‍ഡിന് അരികിലെത്തിയെങ്കിലും മത്സരം ഏറെ സമയം നീണ്ടുപോയതിനാല്‍ നേട്ടം കണ്ടെത്താനായില്ല. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ മിലന്‍ സാബു പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ്. 11 വര്‍ഷം മുമ്പ് എല്‍കെജിയില്‍ പഠിക്കുന്നതിനിടെ വാഹനപാകടത്തിലാണ് മിലന്റെ പിതാവ് ഏറ്റുമാനൂര്‍ കൊല്ലംപറമ്പില്‍ സാബു ജോസഫ് മരിക്കുന്നത്.

പിന്നീടിങ്ങോട്ട് വീടുകളില്‍ ജോലിക്ക് പോയാണ് മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തെ ഷീജ നോക്കിയിരുന്നത്. മക്കള്‍ രണ്ടുപേരും കായിക അഭിരുചിയുള്ളവരാണ്. ഇവരുടെ വിദ്യാഭ്യാസത്തിനും മത്സരങ്ങള്‍ക്ക് പോകുന്നതിനുമായി കഷ്ടപ്പെടുന്നതിനിടെയാണ് ഷീജയ്‌ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പോള്‍വാള്‍ട്ടില്‍ മിലന്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ ഡിസംബര്‍ അവസാനത്തോടെയായിരുന്നു രോഗം കണ്ടെത്തിയത്. പിന്നീട് 2024 ജനുവരിയില്‍ നടന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ മിലന്‍ പോയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ഇപ്പോള്‍ രോഗത്തില്‍ നിന്ന് മുക്തയായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഷീജ. ഇത്തവണ ദേശീയ റിക്കാര്‍ഡ് സ്വന്തം പേരിലാക്കണമെന്ന ആത്മവിശ്വാസത്തിലാണ് മിലന്‍. റിക്കാര്‍ഡ് മറികടക്കുമെന്ന് വിചാരിച്ചിരുന്നതായി 25 വര്‍ഷമായി പരിശീലക ജോലി ചെയ്യുന്ന സതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണം നേടിയത് 3.60 മീറ്റര്‍ ചാടിയാണ്. ഇത്തവണ മികച്ച ഉയരം കണ്ടെത്താനായെങ്കിലും കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ചതും മത്സരം മൂന്നര മണിക്കൂറോളം നീണ്ട് പോയതുമാണ് റിക്കാര്‍ഡ് നഷ്ടമാകാന്‍ കാരണം. നാട്ടില്‍ പരിശീലനത്തിന്‍ 4.10 മീറ്റര്‍ ചാടിയിരുന്നതായും പാലാ ജംസ് അക്കാദമയിലെ കോച്ച് കൂടിയായ സതീഷ് പറഞ്ഞു.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ശിവദേവ് രാജീവ് 2022ല്‍ ചാടിയ 4.07 മീറ്റാണ് സംസ്ഥാന റിക്കാര്‍ഡ്. ഇത് മറികടക്കാന്‍ താരത്തിന് സാധിച്ചില്ല.

മകന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നാട്ടുകാരും കോച്ചുമാണ് കുട്ടികളെ കായിക മത്സരത്തിന് പോകാന്‍ സഹായിക്കുന്നതെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങള്‍: മെല്‍ബ മേരി സാബു(കഴിഞ്ഞ വര്‍ഷം പോള്‍ വാള്‍ട്ടില്‍ സംസ്ഥാനത്ത് വെള്ളി നേടിയിരുന്നു), മെല്‍ബിന്‍ സാബു.

 

Tags: സംസ്ഥാന സ്‌കൂള്‍ കായിക മേളMilan's record
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓര്‍മയുടെ ട്രാക്കില്‍: സ്‌കേര്‍ട്ടണിഞ്ഞൊരു ലോങ് ജംപുകാരി; പാലാ മീറ്റിന് ആലക്കോട് നിന്ന് ഒറ്റയ്‌ക്ക്

ശിവദേവും മാധവും മത്സരശേഷം
Sports

ഒത്തിരി ഉയരെ ശിവദേവ്; പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റിക്കാഡ്

Sports

തിങ്കള്‍ പുലരിയില്‍ പറന്നിറങ്ങി യുഎഇയിലെ താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.