Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രസ്മാരകങ്ങള്‍ക്ക് മേലും വഖഫ് ഭീകരത; അവകാശവാദം കര്‍ണാടകയിലെ 54 സ്മാരകങ്ങള്‍ക്ക് മേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 07:15 am IST
in India

ബെംഗളൂരു: വിജയപുരയിലെ കൃഷിഭൂമിക്ക് പിന്നാലെ കര്‍ണാടകയിലെ 54 ചരിത്ര സ്മാരകങ്ങളിലും വഖഫ് അവകാശവാദം. ബിദാര്‍, ഗോല്‍ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാന്‍, കലബുറഗി കോട്ടകള്‍ അടക്കമുള്ള പുരാവസ്തു സ്മാരകങ്ങള്‍ക്ക് മേലാണ് പുതിയ അവകാശവാദം.

ആദില്‍ ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിജയപുരയിലെ 43 സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2005ലാണ് ഇതെല്ലാം വഖഫ് ബോര്‍ഡ് വഖഫ് സ്വത്തുക്കളായി നിശ്ചയിച്ചതെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള സ്മാരകങ്ങള്‍ക്ക് മേല്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുന്നത് വിചിത്രമാണ്. എഎസ്‌ഐയുമായി കൂടിയാലോചിക്കാതെയാണ് വഖഫ് സ്മാരകങ്ങളെന്ന പേരിലുള്ള അവകാശവാദം ഉയരുന്നു.

1958ലെ ഏന്‍ഷ്യന്റ് മോനുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ട് (എഎംഎഎസ്ആര്‍) പ്രകാരം എഎസ്‌ഐയുടെ സംരക്ഷണത്തിലും അധികാരപരിധിയിലുമുള്ളതാണ് ഈ സ്മാരകങ്ങള്‍. അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം എഎസ്‌ഐ വസ്തുവകകള്‍ കൈമാറ്റം ചെയ്യാനോ ഡീനോട്ടിഫൈ ചെയ്യാനോ കഴിയില്ല. രേഖകള്‍ പ്രകാരം 2005ലെ വഖഫ് അവകാശ പ്രഖ്യാപനം നടത്തിയിരിക്കുന്നത് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയപുരയിലെ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് മൊഹ്സിനാണ്.

വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളില്‍ ഹംപി എഎസ്‌ഐ സര്‍ക്കിളിലെ ആറ് സ്മാരകങ്ങളും ബെംഗളൂരുവിലെ നാല് സ്മാരകങ്ങളും ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും ഉള്‍പ്പെടുന്നു. വിജയപുരയിലെ 43 പുരാവസ്തു കേന്ദ്രങ്ങള്‍ കൂടാതെയാണിത്. അതില്‍ത്തന്നെ മുല്ല മസ്ജിദും യാക്കൂബ് ദാബുലിയുടെ മസ്ജിദും ശവകുടീരവും മദ്രസയാക്കി മാറ്റി.

പുരാവസ്തു സ്മാരകങ്ങള്‍ കൈയേറി അറ്റകുറ്റപ്പണികള്‍ നടത്തിയതുമൂലം ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന ചരിത്രസ്മാരകങ്ങള്‍ വികലമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള ഇടങ്ങളിലാണ് ഈ അനധികൃത പരിഷ്‌കരണം.

കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2007 മുതല്‍ വിജയപുര ഡെപ്യൂട്ടി കമ്മിഷണര്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കര്‍ണാടക ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്. 2012ല്‍ സംയുക്ത സര്‍വേ നടത്തിയിട്ടും ഉടമസ്ഥാവകാശ അവകാശവാദത്തെ സാധൂകരിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: KarnatakaHistorical MonumentsWaqf Amendment BillWaqf terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.