Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ ; സര്‍വ്വനാശം വിളിച്ചുവരുത്തല്ലേയെന്ന് ഇറാനോട് വിദഗ്ധര്‍

ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയി നടത്തിയ ആഹ്വാനം നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിവരുമെന്ന് യുദ്ധരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 05:06 pm IST
inWorld

ടെല്‍ അവീവ് :ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമനേയി നടത്തിയ ആഹ്വാനം നടപ്പിലാകുമോ എന്നത് കണ്ടറിയേണ്ടിവരുമെന്ന് യുദ്ധരംഗം നിരീക്ഷിക്കുന്ന വിദഗ്ധര്‍. അങ്ങിനെ നടന്നാല്‍ അത് ഇറാന്‍ എന്ന വലിയ നുണയുടെ സര്‍വ്വനാശമായിരിക്കുമെന്നും ചില നിരീക്ഷകര്‍ ഇറാന് മുന്നറിയിപ്പും നല്‍കുന്നു. ഇസ്രയേലിനെ വീണ്ടും ആക്രമിക്കുക വഴി സര്‍വ്വനാശം ക്ഷണിച്ചുവരുത്തല്ലേയെന്നാണ് ഇറാന് പലരും നല‍്കുന്ന ഉപദേശം.

ഇസ്രയേലിന് തിരിച്ചടി കൊടുത്തില്ലെങ്കില്‍ അത് ഇറാന്റെ ദൗര്‍ബല്യമായി കണക്കാക്കുമെന്നാണ് ആയത്തൊള്ള ഖമനേയിയുടെ വാദം. അതിനാല്‍ ഒരുങ്ങിയിരിക്കാനാണ് അദ്ദേഹം സൈനികമേധാവികളോട് കല്‍പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ ഒക്ടോബര്‍ 27ന് നടത്തിയ ആക്രമണത്തില്‍ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇറാന്  പഴയ സോവിയറ്റ് റഷ്യ നല്‍കിയ മൂന്ന് എസ്-300 എന്ന സംവിധാനം തകര്‍ത്തിരുന്നു. ആകെ നാല് എസ് 300 സംവിധാനമാണ് ഇറാന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഒരു എസ് 300 വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ നേരത്തെ തകര്‍ത്തിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നവമ്പര്‍ അഞ്ചിന് അവസാനിച്ചതിന് ശേഷം ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്‍റ നേതാവിന്റെ ആഹ്വാനം എന്നറിയുന്നു. അതിന്‍ മുന്നോടിയായി ആക്രമണം നടത്തിയാല്‍ അത് ട്രംപിന്റെ വിജയത്തില്‍ കലാശിച്ചേക്കുമെന്ന ഭയം ഇറാനുണ്ട്. കമല ഹാരിസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ ഡമോക്രാറ്റിക് പാര്‍ട്ടി വിജയിക്കണമെന്നതാണ് ആഹ്വാനം.

ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ആഹ്വാനമാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയി സൈനിക മേധാവിയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇത് സാധ്യമാകുമോ എന്ന് സംശയമാണ്. കാരണം ഇസ്രയേല്‍ സൈനികകേന്ദ്രങ്ങളെ കാത്തുരക്ഷിക്കാന്‍ അയേണ്‍ ഡോം പോലുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളുണ്ട്. ഇതിനെ ഭേദിച്ച് ഇറാന്റെ മിസൈലുകള്‍ക്ക് നാശം വിതയ്‌ക്കാന്‍ കഴിയില്ലെന്ന് കരുതുന്നു.

മാത്രമല്ല, അങ്ങിനെ ഇറാന്‍ ഒരു ആക്രമണം കൂടി നടത്തിയാല്‍ ഇസ്രയേല്‍ കൂടുതല്‍ നാശം വിതയ്‌ക്കുന്ന ആക്രമണങ്ങള്‍ അഴിച്ചുവിടും. അത് താങ്ങാന്‍ ഇറാന് കഴിഞ്ഞെന്ന് വരില്ല. ഇനിയും ആക്രമിച്ചാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളെയും എണ്ണയുല്‍പാദനകേന്ദ്രങ്ങളെയും ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. അങ്ങിനെയെങ്കില്‍ അത് ഇറാന്റെ സര്‍വ്വനാശത്തില്‍ കലാശിക്കുമെന്നുറപ്പ്. കാര്യങ്ങള്‍ കൈവിട്ടുപോകുംമുന്‍പ് സമാധാനം സൃഷ്ടിക്കാന്‍ യുഎസ് കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുഎസിന്റെ രണ്ട് ഉന്നതതല പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപിച്ചിരുന്നു.

 

 

.

Tags: iranIsraelIranattackUSPresidentelectionsIsraelattackAyatollahKhameneiBejaminNetanyahu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.