Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അടച്ചുപൂട്ടിയ ഫാക്ടറിയില്‍ മാലിന്യ പ്ലാന്റ്; പകര്‍ച്ചവ്യാധി ഭീഷണിയില്‍ തണ്ണിച്ചാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 12:44 pm IST
in Thiruvananthapuram
തണ്ണിച്ചാലിലെ ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

തണ്ണിച്ചാലിലെ ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം

കല്ലറ: പാങ്ങോട് തണ്ണിച്ചാലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറി മാലിന്യപ്ലാന്റ് ആക്കി മാറ്റാന്‍ ശ്രമം. ആശുപത്രി മാലിന്യങ്ങളും ഗാര്‍ഹിക, പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. പരിസരപ്രദേശം കടുത്ത ആരോഗ്യഭീഷണിയില്‍. ആശങ്കയില്‍ ഗ്രാമവാസികള്‍.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആശുപത്രിമാലിന്യങ്ങളും ഉള്‍പ്പെടെ സംസ്‌കരിക്കാനെന്ന പേരില്‍ ഇവിടെ എത്തിക്കുകയാണ്. കെ-സ്വിഫ്റ്റ് ലൈസന്‍സോടെയാണ് മാലിന്യം എത്തികുന്നതെന്നതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ് ഗ്രാമപഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇത് അനധികൃത സ്ഥാപനമാണെന്നും വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ക്കും മറ്റുചില രാഷ്‌ട്രീയ ഉന്നതര്‍ക്കും ബന്ധമുള്ള അനധികൃത സ്ഥാപനമാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

മാലിന്യം സംസ്‌കരിച്ച് തരംതിരിക്കാനുള്ള സംരഭമെന്ന് അവകാശപ്പെട്ടെങ്കിലും കേന്ദ്ര ഗ്രീന്‍ ട്രിബൂണലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കടയ്‌ക്കല്‍ ഭാഗങ്ങളിലുള്ള ചില ആശുപത്രികളിലെ മാലിന്യങ്ങള്‍ പോലും ഇവിടെ എത്തിക്കുന്നതായാണ് വിവരം.

ആശുപത്രി മാലിന്യങ്ങള്‍ ഐഎംഎ യുടെ ഇമേജ് എന്ന സംവിധാനം വഴിയാണ് സംസ്‌കരണത്തിന് നല്‍കേണ്ടത്. അതിനു പണം നല്‍കേണ്ടതുണ്ട്. ഇതൊഴിവാക്കാനാണ് തണ്ണിച്ചാലിലെ പഴയ കശുവണ്ടിഫാക്ടറിയില്‍ നിക്ഷേപിക്കുന്നത്. മരുന്നകുപ്പികള്‍, രാസ സമ്മിശ്രങ്ങള്‍ സൂക്ഷിച്ച കുപ്പികള്‍, കീടനാശിനി കുപ്പികള്‍ എന്നിവയും മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവയില്‍ പലതും മാരക രോഗങ്ങള്‍ക്കിടയാക്കുന്നവയാണെന്ന ഭീതി പരിസരവാസികള്‍ക്കുണ്ട്. ഇതോടൊപ്പം സമീപത്തെ 28 ഓളം പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗ ശ്യൂന്യമായ ചെരുപ്പുകള്‍, ബാഗുകള്‍, തുണികള്‍ മുതലായവയും ഇ-മാലിന്യങ്ങളും ഇവിടെയാണ് കൂട്ടിയിടുകയാണ്. മഴക്കാലത്ത് ഇവയില്‍ നിന്നും ഒലിച്ചിറങ്ങുന്ന മാലിന്യം നീരുറവകളില്‍ക്കൂടി കല്ലറ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ഏര്യയിലെത്തുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്.

 

Tags: Thiruvananthapuramvigilance in epidemicsPangodeWaste plantepidemic threaten
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.