Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നോക്കുകൂലി നിര്‍ത്തിയാല്‍ കേരളത്തില്‍ നിക്ഷേപം വരും; വയനാടിന് അര്‍ഹമായ കേന്ദ്രസഹായം ലഭിക്കും: നിര്‍മലാ സീതാരാമന്‍

Janmabhumi Online by Janmabhumi Online
Oct 15, 2024, 06:57 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിനു ലഭിക്കേണ്ട അര്‍ഹമായ കേന്ദ്രസഹായം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതരാമന്‍. ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സെന്റ് തെരേസാസ് കോളജില്‍ പ്രൊഫ. കെ.വി. തോമസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം കഴിയുന്നതെല്ലാം ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം സൈനികരെ നല്കി. യന്ത്രങ്ങള്‍ നല്കി. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുവരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്കി, കേന്ദ്രമന്ത്രി പറഞ്ഞു.

പുത്തുമല ദുരന്തമുണ്ടായപ്പോഴും പ്രധാനമന്ത്രി നേരിട്ടെത്തി വേണ്ടതെല്ലാം ചെയ്തു. അതിലും സാമ്പത്തിക സഹായം കിട്ടിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ യഥാസമയം കിട്ടാത്തതിനാലാണ് ധനസഹായം പൂര്‍ണമായും നല്കാന്‍ വൈകിയത്.

വയനാട് ദുരന്തത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമായി ലഭിക്കണം. ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല റിപ്പോര്‍ട്ടുകള്‍, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

കേന്ദ്രത്തില്‍നിന്നും കൂടുതല്‍ വായ്പയെടുക്കുന്നതിന് കേരളത്തിന് അനുമതി ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അതിനു മറുപടി പറയട്ടെയെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.

കേരളത്തില്‍ നോക്കുകൂലി ഇല്ലാതായാല്‍ വ്യവസായങ്ങള്‍ ധാരാളം വരും. ഇതിലൂടെ നിക്ഷേപം വര്‍ധിക്കും. കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്ന് പറയുമ്പോഴും പഠിച്ചിറങ്ങുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപവരെയുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഗ്യാരണ്ടിയില്ലാതെ ബാങ്ക് വായ്പ ലഭിക്കും. കേന്ദ്രസര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി എന്നത് വ്യാജപ്രചരമാണ്. ഉജ്ജ്വല്‍ യോജന വഴി ഇപ്പോഴും പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍വഴി സബ്‌സിഡി നിര്‍ധനര്‍ക്ക് നല്‍കുന്നുണ്ട്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ നടത്തുന്ന വ്യാജപ്രചരണമാണ് ഇതിന് പിന്നിലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് ജോര്‍ജ്, സിസ്റ്റര്‍ സരിത എന്നിവര്‍ സംസാരിച്ചു.

Tags: Nirmala SitharamanKerala GovernmentCentral AssistanceWayanad Rehabilitation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം
Kerala

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

Article

പിരിച്ചുവിടലും പിരിഞ്ഞുപോകലും

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies