Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക് ; മൃഗശാലയിലെ ടിക്കറ്റ് വില്‍പന നാലിരട്ടിയായി

ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക്. ഇതോടെ മൃഗശാലയുടെ ടിക്കറ്റ് വില്‍പന തന്നെ നാലിരട്ടിയായി വര്‍ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 10:04 pm IST
in World
നാലിരട്ടി സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കുന്ന മൂ ഡെങ് എന്ന പേരുള്ള പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് (ഇടത്ത്) മൃഗശാലയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന മൂ ഡെങ്ങിന്‍റെ ചിത്രം പ്രിന്‍റു ചെയ്ത ടീ ഷര്‍ട്ട് (വലത്ത്)

നാലിരട്ടി സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കുന്ന മൂ ഡെങ് എന്ന പേരുള്ള പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് (ഇടത്ത്) മൃഗശാലയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന മൂ ഡെങ്ങിന്‍റെ ചിത്രം പ്രിന്‍റു ചെയ്ത ടീ ഷര്‍ട്ട് (വലത്ത്)

ബാങ്കോക്ക്: ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക്. ഇതോടെ മൃഗശാലയുടെ ടിക്കറ്റ് വില്‍പന തന്നെ നാലിരട്ടിയായി വര്‍ധിച്ചു. വംശനാശം സംഭവിക്കാറായ പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുന്നത്. മൃഗശാലയില്‍ തന്നെയാണ് പിഗ്മി ഹിപ്പോകുഞ്ഞിനെ പ്രസവിച്ചത്.

ചില ടിക് ടോക് വീഡിയോകള്‍ വന്നതോടെയാണ് പിഗ്മി ഹിപ്പോ കുഞ്ഞ് വൈറലായത്. തായ് ലാന്‍റിലെ മൃഗശാലയിലാണ് സംഭവം. മൂ ഡെങ്ങ് എന്നാണ് ഈ പിഗ്മി ഹിപ്പോയുടെ പേര്. തായ് ലാന്‍റിലെ ഖാവോ ഖിയോ എന്ന പേരുള്ള തുറന്ന മൃഗശാലയിലാണ് ഈ പുതിയ അതിഥി പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

5,90,000 ഡോളര്‍ ആണ് മൂ ഡെങ് കാരണം ഈ മൃഗശാലയ്‌ക്ക് സെപ്തംബര്‍ മാസത്തെ ദിവസങ്ങളിലെ വരുമാനം. മൂ ഡെങ്ങിന്റെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടുകളും ഇറങ്ങിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മൂ ഡെങ്ങിനെ താമസിപ്പിച്ച കൂടിന് പുറത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്. ഇതോടെ സന്ദര്‍ശകര്‍ക്ക് മൂ ഡെങ്ങിനെ കാണാനുള്ള സമയം കുറച്ചു. പരമാവധി അഞ്ച് മിനിറ്റേ നില്‍ക്കാന്‍ പാടൂ. മൃഗശാല തന്നെ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടും ട്രൗസറുകളും ഉണ്ടാക്കാന്‍ ഒരു കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വേരുകളുള്ളതാണ് പിഗ്മി ഹിപ്പോ. ലോകത്ത് ഇനി 2000 മുതല്‍ 2500 വരെ പിഗ്മി ഹിപ്പോകളേ ബാക്കിയുള്ളൂ. ഇതിനിടെ മൃഗസ്നേഹികളുടെ സംഘടനയായ പെട്ട (പീപ്പിള്‍ ഫോര്‍ ദി എതിക്കല്‍ ട്രീറ്റ് മെന്‍റ് ഓഫ് എനിമല്‍സ്) രംഗത്തെത്തിയിട്ടുണ്ട്. തടവില്‍ പിടിച്ചിട്ട ഒരു മൃഗം പ്രസവിക്കുന്നതും അതിന്റെ കുഞ്ഞിനെ പൊതിയുന്നതും അത്ര വലിയ കേമമായ കാര്യമല്ലെന്നാണ് പെട്ടയുടെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്.

Tags: Latest infopigmyhippoMooDengThailandZooKhaoKheowOpenZoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ആത്മീയപ്രാധാന്യമുള്ള ഈ സംസ്കൃത പേരുകള്‍…

Kerala

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

India

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.