Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ വൈക്ക് എതിരെ ആരോപണങ്ങളുമായി മുന്‍ ജീവനക്കാരും രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 12:47 am IST
in Kerala

കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ ഏണ്‍സ്റ്റ് ആന്‍ഡ് യുങ് കമ്പനിക്കെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍. എക്‌സിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും മൂന്‍ ജീവനക്കാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

രാത്രി ഒന്‍പതിന് ശേഷം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വീടുകളിലെത്താന്‍ വാഹന സൗകര്യമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല, ഫോണ്‍ കോളുകള്‍ പാടില്ല, 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുക, അന്നയെ പോലെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതെന്നും കമ്പനിയിലെ മുന്‍ ജീവനക്കാര്‍ ആരോപിക്കുന്നു. അന്നയുടെ മരണത്തില്‍ പ്രതികരിച്ചുള്ള ഇ വൈയുടെ ഭാരതത്തിലെ ചെയര്‍മാന്‍ രാജീവ് മേമാനിയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ധാര്‍മികതയില്ലാത്ത സ്ഥാപനമെന്നാണ് ഇ വൈയെ മുന്‍ ജീവനക്കാരുള്‍പ്പെടെ പരാമര്‍ശിച്ചിരിക്കുന്നത്.

തന്റെ മകനും അന്നയുടെ അതേ അസ്ഥയിലൂടെ കടന്നു പോയിരുന്നു. എന്നാല്‍ അവന്‍ ജോലി ഉപേക്ഷിച്ചു. പക്ഷേ, ഇന്നും അതിന്റെ ഓര്‍മകള്‍ അവനില്‍ നിന്ന് പോയിട്ടില്ല. ധാര്‍മികതയില്ലാത്ത ഈ സ്ഥാനപത്തില്‍ ജോലി ചെയ്യുന്ന ഓരോരുത്തരോടും അവര്‍ മാപ്പപേക്ഷിക്കണമെന്നും കമ്പനിയിലെ മുന്‍ ജീവനക്കാരന്റെ അച്ഛന്‍ പ്രതികരിച്ചു. ഇതുപോലെ നിരവധി പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അന്നയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജീവ് മേമാനിയുടെ കുറിപ്പ്. അന്നയുടെ ദാരുണമായ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. ഇത് മൂലം മാതാപിതാക്കളുടെ ജീവിതത്തിലുണ്ടാകുന്ന ശൂന്യത നികത്താന്‍ യാതൊന്നിനും കഴിയില്ല. അവരുടെ കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നു. അന്നയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു. ഇത്തരത്തിലൊന്ന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ഇത് നമ്മുടെ സംസ്‌കാരത്തിന് തികച്ചും അന്യമാണ്. ഇനിയൊരിക്കലും സംഭവിക്കില്ല, എന്നാണ് മേമാനി കുറിച്ചത്.

അതിനിടെ, ഭാരത് പേയുടെ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിന്റെ ഒരു പഴയ വീഡിയോ വൈറലായിരിക്കുകയാണ്. ഗ്രോസറി ഡെലിവറി സേവനമായ ഗ്രോഫേഴ്‌സില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഇ വൈയില്‍ പങ്കാളിയാകാന്‍ ക്ഷണം ലഭിച്ചിരുന്നു. ഒരു കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ താനത് നിരസിക്കുകയായിരുന്നു.

ഇ വൈയുടെ ക്ഷണത്തിന് പിന്നാലെ അവരുടെ ഓഫീസ് സന്ദര്‍ശിച്ച തനിക്ക് അവിടെ ജീവിച്ചിരിക്കുന്ന ശവങ്ങളെയാണ് കാണാന്‍ സാധിച്ചത്. ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് അന്ന് അഷ്‌നീര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

Tags: allegationsErnst & Young CompanyEx-employees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

നടിയെ ആക്രമിച്ച കേസ്: ഗുഢാലോചന നടന്നുവെന്ന ആരോപണം തോന്നല്‍ മാത്രമാണെന്ന് മുഖ്യമന്ത്രി

Kerala

ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെതിരെ നടപടിക്കു തുടക്കമിട്ട് കെപിസിസി

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.