Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവായൂരപ്പന് മുന്നില്‍ എങ്ങനെയാണ് ഭജനമിരിക്കുന്നതെന്നറിയാമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 06:05 am IST
in Samskriti

നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിര്‍മ്മാല്യത്തിനു മുമ്പായി കുളത്തില്‍ കുളി കഴിഞ്ഞ് നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഉഷപൂജ എന്നീ പൂജകള്‍ യഥാസമയം ദര്‍ശിച്ച് നാലമ്പലത്തിനുള്ളില്‍ (ഭഗവാന്റെ തൃപ്പാദം സങ്കല്‍പ്പിച്ച്) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക.

ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങള്‍ കരുതണം. ഓരോ സമയത്തുമുള്ള പൂജകള്‍ക്കു വേണ്ടി മൈക്കില്‍ വിളിച്ച് അറിയിക്കും. അപ്പോള്‍ പൂജ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. വെളുപ്പിനെ നിര്‍മ്മാല്യം മുതല്‍ രാത്രിയില്‍ നട അടക്കുന്നതു വരെയുള്ള പൂജകള്‍ യഥാസമയം ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണം. പരിമിതികള്‍ ഉള്ളതിനാല്‍ ഓരോ പൂജകളും ശ്രീകോവിലിനുള്ളില്‍ ദര്‍ശിക്കുക അസാധ്യമായതിനാല്‍ കൊടിമരത്തിനു മുന്നില്‍ നിന്ന് ദര്‍ശിച്ച ശേഷം മുന്‍സ്ഥലത്ത് പോയി ഭജനം തുടരണം.

ഭജനം തുടങ്ങിക്കഴിഞ്ഞാല്‍ തീരുംവരെ യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കരുത്. പകരം ഭഗവാന്റെ അന്നദാനം കഴിക്കേണ്ടത്. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതല്‍ ഉത്തമം. കുളത്തില്‍ കുളിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ മുറിയില്‍ കുളി കഴിഞ്ഞ് ഭഗവാന്റെ തീര്‍ത്ഥക്കുളത്തിലെ ജലത്തില്‍ ദേഹശുദ്ധി വരുത്തി വേണം ഭജനമിരിക്കാന്‍.

ശീവേലികളില്‍ ഭഗവാനെ നാമ ജപത്തോടെ അനുഗമിച്ച് ചുറ്റു പ്രദക്ഷിണം വെയ്‌ക്കണം. ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആല്‍വിളക്കിലും ദീപം തെളിയിക്കാന്‍ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാല്‍ നമ്മുടെ മനസ്സിലെ ഇരുട്ട് അകലും. അതിന്‍ കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.

തുടര്‍ന്നുള്ള പൂജകള്‍ ദര്‍ശിക്കുക. അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴല്‍ പൂജ, തൃപ്പുക എന്നിവയും ദര്‍ശിക്കണം. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോള്‍ ശ്രീകോവിലില്‍ ഭഗവാനു നിവേദിച്ച നെയ്യ് മേല്‍ശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കും. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാന്‍. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം ക്ഷീണമേ തോന്നില്ല. നല്ല ഉണര്‍വ്വും സന്തോഷവും സമാധാനവും ധൈര്യവും അനുഭവപ്പെടുകയും ചെയ്യും. ഭഗവദനുഗ്രഹത്തിന്റെ സൂചനയാണത്.

ഭജനം കഴിഞ്ഞ് പുറത്തു കടന്നാല്‍(നെയ്യ് സേവിച്ച ശേഷം) എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ആഹാരം കഴിക്കാം. ഭഗവാന്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ (ക്ഷേത്ര നട അടക്കുന്നതു) ആണ് ഭജനം ഇരിക്കേണ്ടത്. ഇതാണ് ഒരു ദിവസത്തെ മാതൃകാ ഭജനം. ഭഗവാന്‍ ഭക്തര്‍ക്കു നല്ലതുവരുത്തട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ.

 

Tags: Guruvayoor FestivalGuruvayurappanbhajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

ഭാഗവതപ്രഭാഷകന്‍ ഉദിത് ചൈതന്യയ്ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്യുന്ന മൈഥിലി താക്കൂര്‍ (ഇടത്ത്) മൈഥിലി താക്കൂര്‍ ഗുരുവായൂര്‍ ഭജന്‍ പാടുന്നു (വലത്ത്)
Kerala

കേള്‍ക്കാം മൈഥിലി താക്കൂറിന്റെ ഗൂരുവായൂരിലെ ഭജന…ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ബീഹാര്‍ എംഎല്‍എയെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദി

Kerala

അര്‍ച്ചനയായി, ആവേശമായി ഭജന

Kerala

‘മഹാത്മാഗാന്ധി പങ്കെടുത്ത കുംഭമേള; കുംഭമേളയ്‌ക്ക് പോയ വിവേകാനന്ദന്‍ അവിടുത്തെ മണ്ണ് ദേഹത്ത് വാരിപ്പൂശി; ആ കുംഭമേളയെ അധിക്ഷേപിച്ച് ബ്രിട്ടാസ്’

പുതിയ വാര്‍ത്തകള്‍

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.