Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസില്‍ ഭാരതത്തെ അവഹേളിച്ച്, ചൈനയെ പുകഴ്‌ത്തി രാഹുല്‍

രാഹുല്‍ എപ്പോഴും ചൈനയ്‌ക്ക് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 02:18 am IST
in India

വാഷിങ്ടണ്‍: അമേരിക്കയില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തി വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍. ഭാരതത്തില്‍ തൊഴിലില്ലായ്‌മയുണ്ട്. എന്നാല്‍ ചൈനയില്‍ അതില്ല. വിയറ്റ്‌നാമിലും തൊഴിലില്ലായ്‌മ പ്രശ്‌നം ഇല്ല. ചൈന ആഗോള ഉത്പാദന കേന്ദ്രമാണെന്നും അതിനാല്‍ തൊഴിലില്ലായ്‌മ ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം ഉത്പാദന രംഗത്ത് ഭാരതത്തിന്റെ നയങ്ങള്‍ പരാജയമാണെന്ന് യുഎസിലെ ടെക്‌സാസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവെ രാഹുല്‍ പറഞ്ഞു.

സാമ്പത്തികശക്തിയായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ ഉത്പാദന മേഖലയെ കഴിവ് കെട്ടതെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. സാമ്പത്തിക മേഖലയില്‍ രാജ്യത്തിന് ഒരിക്കലും 4.1 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കില്ലെന്ന തെറ്റായ പരാമര്‍ശവും കോണ്‍ഗ്രസ് നേതാവ് നടത്തി.

ആര്‍എസ്എസ് പ്രചരിപ്പിക്കുന്നത് പോലെ ഭാരതം ഒരു രാജ്യമെല്ലെന്നും വിവിധ മേഖലകളുടെ കൂടിച്ചേരലാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ വിഘടനവാദികള്‍ ഉപയോഗിക്കുന്ന അതേ വാദമാണ് രാഹുല്‍ ഇതിനായി ഉപയോഗിച്ചത്. ഉന്നത വിജയം നേടിയെത്തുന്നവരുടെ അവസ്ഥ ഏകലവ്യന്റേതെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. മഹാഭാരതത്തില്‍, ദ്രോണാചാര്യന്‍ ഗോത്രവര്‍ഗക്കാരനായ ഏകലവ്യന്‍ അമ്പെയ്‌ത്ത് പഠിച്ചതിന് വലത്തെ തള്ളവിരലാണ് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. അതേപോലെയാണ് ഭാരതത്തിലെ അവസ്ഥയും, രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുല്‍ എപ്പോഴും ചൈനയ്‌ക്ക് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടാണ് അദ്ദേഹം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജാമ്യത്തില്‍ കഴിയുന്ന രാഹുലാണ് ഭാരതത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നത്. വിഭജിച്ച് ഭരിക്കുക എന്ന നയമാണ് രാഹുലിന്റേത്. സനാതന ധര്‍മത്തെ അവഹേളിക്കല്‍ ഇന്‍ഡി നേതാക്കളുടെ പതിവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒറ്റുകൊടുക്കുന്ന ചതിയന്‍മാര്‍ക്ക് ആര്‍എസ്എസിനെ മനസിലാക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.

ഭാരതം ഒന്നിലധികം ആശയങ്ങളുടെ ബഹുസ്വരതയാണെന്ന രാഹുലിന്റെ പരാമര്‍ശം അത്യന്തം അപകടകരമായ വിഘടനവാദമാണ്. മുത്തശ്ശി പാകിസ്ഥാനെതിരെ നിര്‍ണായക പോരാട്ടം നടത്തുന്ന സമയത്തെക്കുറിച്ച് രാഹുലിന് അറിയില്ല. മരിച്ചവരോട് സംസാരിക്കാനുള്ള സാങ്കേതിക വിദ്യ അറിയുമെങ്കില്‍ മുത്തശ്ശിയോട് ആര്‍എസ്എസിനെപ്പറ്റി ചോദിക്കണം. അല്ലെങ്കില്‍ ചരിത്രം പഠിക്കണം. ആര്‍എസ്എസിനെ മനസിലാക്കാന്‍ രാഹുലിന് നിരവധി ജന്മങ്ങള്‍ വേണ്ടിവരും. രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് രാഹുല്‍വിദേശത്തേക്ക് പോകുന്നത്, ഗിരിരാജ് സിങ് പറഞ്ഞു.

 

Tags: Rahul Gandhiamericaagainst IndiaAnti-national speech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

India

രാഹുല്‍ വിദേശയാത്രാ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല: റിജിജു

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

പുതിയ വാര്‍ത്തകള്‍

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.