Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ നാഗാര്‍ജുനയുടെ 29 ഏക്കറിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; നീതി നടപ്പാക്കിയതോ പക വീട്ടിയതോ?

നടന്‍ നാഗാര്‍ജുനയുടെ 29.24 ഏക്കറില്‍ കിടക്കുന്ന കൂറ്റന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 12:31 pm IST
in India
തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (ഇടത്ത്) പൊളിച്ചുനീക്കിയ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ (നടുവില്‍) നടന്‍ നാഗാര്‍ജുന (വലത്ത്)

തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (ഇടത്ത്) പൊളിച്ചുനീക്കിയ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ (നടുവില്‍) നടന്‍ നാഗാര്‍ജുന (വലത്ത്)

ഹൈദരാബാദ്: നടന്‍ നാഗാര്‍ജുനയുടെ 29.24 ഏക്കറില്‍ കിടക്കുന്ന കൂറ്റന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. തമ്മികുണ്ഠ തടാകത്തിന്റെ തീരത്തുള്ള ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിച്ചപ്പോള്‍ തടാകതീരത്തെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ രണ്ട് ഏക്കറും സര്‍ക്കാര്‍ ഭൂമിയുടെ 1.12 ഏക്കറും കയ്യേറി എന്ന കാരണം പറഞ്ഞാണ് കോടികള്‍ വിലമതിക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചത്.

ഹൈഡ്ര എന്ന് വിളിക്കപ്പെടുന്ന ഹൈദരാബാദ് ദുരന്ത നിവാരണ-സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതി(ഹൈഡ്ര) യെക്കൊണ്ടാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിപ്പിച്ചതെങ്കിലും പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയാണെന്ന വാര്‍ത്ത പുറത്തുവന്നുകഴിഞ്ഞു. നീതി നടപ്പാക്കാനാണെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറയുന്നതെങ്കിലും നിയമപരമായി തെലുങ്കാന ഹൈക്കോടതി പൊളിച്ചു നീക്കുന്നതിനെതിരെ സ്റ്റേ നല്‍കിയ പ്രദേശമാണിത്. എന്‍-കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നാണ് നാഗാര്‍ജുനയുടെ അവകാശവാദം.

നാഗാര്‍ജുന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ സന്ദര്‍ശിക്കാത്തതിലെ പക

നടന്‍ നാഗാര്‍ജുന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഇതുവരെയും സന്ദര്‍ശിക്കാന്‍ പോകാത്തതിലെ പകയാണ് ഇപ്പോള്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയതിന് പിന്നിലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിആര്‍എസ് നേതാവായ ചന്ദ്രശേഖരറാവു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാഗാര്‍ജുന അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. അരക്കെട്ട് മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയപ്പോഴായിരുന്നു നാഗാര്‍ജുന അന്ന് മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവുവിനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചത്. എന്നാല്‍ പുതുതായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും നാഗാര്‍ജുന രേവന്ത് റെഡ്ഡിയെ നേരില്‍ പോയി മുഖം കാട്ടിയിട്ടില്ല. അതുകൊണ്ടാണ് ഇത്രയും വലിയ താരമായിട്ടും നാഗാര്‍ജുനയുടെ കോടികള്‍ വിലമതിക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയത്.

കണ്‍വെന്‍ഷന്‍ സെന്‍ററിന് തൊട്ടുമുന്‍പിലുള്ള 100 അടി റോഡില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയത് എന്നാണ് ഹൈഡ്ര അധികൃതരുടെ കാരണമായി പറയുന്നത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധമുള്ളതാണ് ഹൈഡ്ര എന്ന സമിതി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ വിജയലക്ഷ്മിയും ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയും കോണ്‍ഗ്രസ് നേതാക്കളാണ്. രേവന്ത് റെഡ്ഡിയുടെ പ്രത്യേക നിര്‍ദേശമില്ലാതെ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ വിജയലക്ഷ്മിയോ ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയോ ഇതിന് മുതിരില്ലെന്ന കാര്യം ഉറപ്പാണ്.

നാഗാര്‍ജുനയുടെ സമൂഹമാധ്യമപോസ്റ്റ് വൈറല്‍

Pained by the unlawful manner of demolition carried out in respect of N Convention, contrary to existing stay orders and Court cases.
I thought it fit to issue this statement to place on record certain facts for protecting my reputation and to indicate that we have not done any…

— Nagarjuna Akkineni (@iamnagarjuna) August 24, 2024

എന്‍-കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്‌ക്കാതെയായിരുന്നു ഹൈഡ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൈദരാബാദ് സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതിയുടെ ഈ നടപടി. കണ്‍വെന്‍ഷന്‍ സെന്‍ററിന്റെ പ്രധാന ഹാള്‍ 27,000 ചതുരശ്ര അടിയുള്ളതാണ്. അതിന് തൊട്ട് 26000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഉണ്ടായിരുന്നു. രണ്ടും പൊളിച്ചുനീക്കി.

ഈ നടപടിക്കെതിരെ നാഗാര്‍ജുന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം വൈറലാണ്. കണ്‍വെന്‍ഷന്‍ സെന്‍റര്‍ അനധികൃതമായി പൊളിച്ചുനീക്കിയതില്‍ അതീവ ദുഖമുണ്ടെന്നായിരുന്നു നാഗാര്‍ജുനയുടെ സന്ദേശം. കോടതി അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയേനെ എന്നും നാഗാര്‍ജുന സന്ദേശം പങ്കുവെച്ചിരുന്നു. ഹൈഡ്ര അധികൃതര്‍ രാവിലെ നേരത്തെ തന്നെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ഹാള്‍ പൊളിച്ചുനീക്കുകയായിരുന്നു.

 

Tags: NagarjunaTelanganaRevanthreddyNConventioncentreChandrasekharaRao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

India

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.