Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി കാണ്‍പൂരിലെ സര്‍ക്കാര്‍ കോളെജില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ചെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ മജിസ്ട്രേറ്റ്

യുപിയിലെ കണ്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ച് എത്തി. ഇത് കോളെജ് അധികൃതരെ ഞെട്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 10:37 pm IST
in India

ലഖ്നൗ:  യുപിയിലെ കണ്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ച് എത്തി. ഇത് കോളെജ് അധികൃതരെ ഞെട്ടിച്ചു. കാണ്‍പൂര്‍ ബില്‍ഹോര്‍ പ്രദേശത്തെ ഇന്‍റര്‍ കോളെജിലാണ് സംഭവം. കോളെജിലെ സ്ഥിരം പ്രഖ്യാപിത യൂണിഫോം വിട്ട് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ രീതി കോളെജ് അധികൃതരെ ആശയക്കുഴപ്പത്തിലാക്കി.

ഇതോടെയാണ് ഈ സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ്ങ് അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബയോടാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്ത് 17ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഒന്ന്, ഈ പെണ്‍കുട്ടികള്‍ നേരത്തെ കോളെജില്‍ ചേര്‍ന്നവരാണോ? രണ്ട്, ഇനി നേരത്തെ ചേര്‍ന്നവരാണെങ്കില്‍, ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളെജില്‍ നിലനില്‍ക്കുന്ന വേഷവിധാനം സംബന്ധിച്ച കാര്യങ്ങള്‍ അറിയുമായിരുന്നോ? മൂന്ന്, കോളെജിലെ വേഷവിധാന നയങ്ങള്‍ ലംഘിച്ച് ഹിജാബ് ധരിച്ചുവരാന്‍ പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തികള്‍ സ്വാധീനിച്ചോ?- ഇക്കാര്യങ്ങളാണ് സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബ അന്വേഷിക്കുക.

ആഗസ്ത് മൂന്നിനാണ് കോളെജിലെ ഡ്രസ് കോഡ് ലംഘിച്ച് മൂന്ന് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളെജില്‍ എത്തിയത്. ജ്യോതി എന്ന അധ്യാപികയാണ് ആദ്യം ഇക്കാര്യം ശ്രദ്ധിച്ചത്. അതേ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടികളെ ഡ്രസ് കോഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇത് വകവെയ്‌ക്കാതെ പെണ്‍കുട്ടികള്‍ തുടര്‍ന്നു ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. കോളെജില്‍ നിന്നും പുറത്താക്കിയാലും ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ കടുംപിടുത്തത്തിലായിരുന്നു.

പിന്നീട് ഈ പ്രശ്നം പ്രിന്‍സിപ്പല്‍ സുര്‍ജിത് സിങ്ങ് യാദവിന്റെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഞങ്ങള്‍ ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ വാശിപിടിക്കുകയായിരുന്നു. ഇതോടെ കോളെജ് പാലിച്ചുപോരുന്ന ഡ്രസ് കോഡ് ലംഘിക്കുന്നവര്‍ക്ക് കോളെജിനകത്ത് പ്രവേശനമില്ലെന്ന് പ്രിന്‍സിപ്പില്‍ വിലക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുമായി പ്രശ്നം സംസാരിച്ചു. പെണ്‍കുട്ടികള്‍ കോളെജിലെ ഡ്രസ് നിയമം ലംഘിക്കുകയാണെന്ന പ്രിന്‍സിപ്പലിന്റെ വാദം മാതാപിതാക്കള്‍ അംഗീകരിച്ചു. ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോളെജിലെ യൂണിഫോം ധരിച്ച് മാത്രമേ വരൂ എന്ന് മാതാപിതാക്കളും പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചു.

സബ് ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണറിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം പോലെയൊന്നിന് യുപിയില്‍ തിരികൊളുത്താനുള്ള മതമൗലികവാദികളുടെ ശ്രമമാണ് എന്നാണ് അഭ്യൂഹം. ഈ വിവാദം കര്‍ണ്ണാടകത്തില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. അത് മുസ്ലിം വോട്ടുകള്‍ ചോരാതെ കോണ്‍ഗ്രസ് പെട്ടിയില്‍ വീഴാന്‍ സഹായിച്ചിരുന്നു. വാസ്തവത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ ഇത്രത്തോളം ചേരിതിരിവില്ലാത്തവരായിരുന്നു. അവരില്‍ നല്ലൊരു പങ്ക് ബിജെപി വോട്ടര്‍മാരുമാണ്. ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാനായി രഹസ്യമായി കടുത്ത വര്‍ഗ്ഗീയ പ്രചാരണം നടന്നിരുന്നു.

Tags: District Magistrate Rakesh Singhreligious fundamentalistbjpcongressupMuslimsUttarpradeshcommunal polarizationKanpur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.