Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി വാര്‍ത്തയെ പരിഹസിച്ച് ട്രോളുകള്‍: സൈനികരുടെ രക്ഷാപ്രവര്‍ത്തനം പ്രോട്ടോകോള്‍ പ്രകാരം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 5, 2024, 12:29 pm IST
in Kerala

കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സൈന്യം മടിച്ചിടത്ത് ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് പരിശോധന നടത്തി സേവനത്തില്‍ പുതുചരിത്രം സൃഷ്ടിച്ചു എന്നാണ് വാര്‍ത്ത.

തെരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങാനിരിക്കെ ചെളിമൂടിയ കലുങ്കില്‍ പുതിയ റഡാര്‍ സിഗ്‌നല്‍ ലഭിച്ചുവെന്നും കലുങ്കിനകത്ത് ആരെങ്കിലും അവശേഷിച്ചിരിക്കാമെന്നും അവിടെ പരിശോധിക്കണമെന്ന ആവശ്യം സൈന്യം തള്ളിയെന്നുമാണ് വാര്‍ത്ത. അതെച്ചൊല്ലി സൈന്യവും നാട്ടുകാരും തര്‍ക്കിക്കുമ്പോള്‍ സൈന്യം മടിച്ചിടത്ത് യൂത്ത് ബ്രിഗേഡ് ഇറങ്ങി മണ്ണുമാറ്റി മനുഷ്യസാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും വാര്‍ത്തയിലുണ്ട്. ഇതിനിടെ കലുങ്ക് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സൈന്യത്തിന് നിര്‍ദേശമെത്തിയെന്നും തുടര്‍ന്നുള്ള പരിശോധനയില്‍ സൈന്യത്തിനൊപ്പം ഡിവൈഎഫ്ഐ മാത്രം നിന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ മാറി നില്ക്കണമെന്ന് സൈന്യം പറഞ്ഞതായും വാര്‍ത്തയില്‍ അച്ചുനിരത്തി.

എന്നാല്‍ ദുരന്തമേഖലയിലെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് രാഷ്‌ട്രീയ ഇടപെടല്‍ സാധ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചുവെന്നത് വമ്പന്‍ മണ്ടത്തരം എന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. അടിയന്തര സാഹചര്യത്തില്‍ ഏത് സൈനികവിഭാഗത്തിന്റെ സേവനമാണോ ആവശ്യം അതനുസരിച്ച് ചീഫ് സെക്രട്ടറി ആര്‍മിയുടെ പൂനെ സതേണ്‍ കമാന്‍ഡിനെയോ, കൊച്ചിയിലെ നേവല്‍ കമാന്‍ഡിനെയോ, ആക്കുളത്തെ വ്യോമ കമാന്‍ഡിനെയോ രേഖാമൂലം അറിയിക്കും. ഈ വിഭാഗം അതതു ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്ങിന് വിവരം നല്കും.

വയനാടിനെ സംബന്ധിച്ച് കേരളത്തിന്റെയും കര്‍ണാടകയുടെയും ചുമതലയുള്ള ബാംഗ്ലൂര്‍ സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിന് വിവരം നല്കുകയാണ് ചെയ്യുക. ബാംഗ്ലൂര്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി. മാത്യുവാണ്. ഇദ്ദേഹമാണ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നത്. അതതു ജില്ലാ ഭരണകൂടത്തിലെ ദുരന്തനിവാരണ അതോറിറ്റിയാണ് എന്തൊക്കെ എവിടെയൊക്കെ വിന്യസിക്കണമെന്ന നിര്‍ദേശം നല്കുന്നത്. കൃത്യമായ പ്രോട്ടോകോള്‍ പ്രകാരമാണ് ദുരന്തമേഖലയിലെ സൈനികരുടെ രക്ഷാപ്രവര്‍ത്തനമെന്ന് മുന്‍ കേണല്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ആര്‍.കെ. നായര്‍ പറഞ്ഞു. സൈന്യത്തെ വിലകുറച്ചു കാണിക്കുന്ന വാര്‍ത്തയെ നവമാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വിമര്‍ശിച്ചു.

സൈന്യം മടിച്ചു നില്‌ക്കെ യൂത്ത് ബ്രിഗേഡ് ബെയ്ലി പാലം നിര്‍മിച്ചുവെന്നാണ് ചിലരുടെ ട്രോള്‍. വായനക്കാര്‍ വിശ്വസിക്കുമെങ്കില്‍ ഇങ്ങനെയും ഡിസാസ്റ്റര്‍ മൂഡ് സ്റ്റോറി എഴുതാമെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാമെന്നാണ് മറ്റൊന്ന്.
‘ങും കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്…’ എന്ന കിലുക്കത്തില്‍ ഇന്നസെന്റിന്റെ ഡയലോഗും ‘ചിരിപ്പിക്കല്ലെടാ പൊട്ടായെന്ന ബിജു മേനോന്റെ ഡയലോഗും..’ നന്നായി പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ മാത്രം മതിയെന്നു പറഞ്ഞ സൈനിക ഉദ്യോഗസ്ഥന്‍ ജാലിയന്‍ കണാരന്‍ എന്നാണോയെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്കില്‍ ബുക്കില്‍ കുറിച്ചു.

 

Tags: militaryRescueDYFIwayanadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.