Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടാം ദിവസവും ആരും വന്നില്ല, സലാം റേഷന്‍കട തുറന്നിട്ടുണ്ട്…

Janmabhumi Online by Janmabhumi Online
Aug 4, 2024, 03:22 pm IST
in Kerala
അബ്ദുള്‍ സലാം, മനോജ്‌

അബ്ദുള്‍ സലാം, മനോജ്‌

FacebookTwitterWhatsAppTelegramLinkedinEmail

ചൂരല്‍മല: രണ്ടുദിവസമായി റേഷന്‍കട തുറന്നിട്ടുണ്ട്. ആവശ്യത്തിന് അരിയും കരുതിയിട്ടുണ്ട്; 60 ക്വിന്റല്‍. ആരെങ്കിലും വാങ്ങാന്‍ വരുമെന്ന് കരുതി, ആരും വന്നിട്ടില്ല, ഇനി ആരെങ്കിലും വരുമോ? ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ… അബ്ദുള്‍ സലാം ചോദിക്കുന്നു.

ചൂരല്‍മല പാലത്തിനു ചുവട്ടില്‍ ഇരുകരകളിലായി റേഷന്‍ കട നടത്തിയിരുന്നത് സലാമും എന്‍. മനോജുമാണ്. അവര്‍ താമസിക്കുന്നത് അപകടം നടന്ന സ്ഥലത്തുനിന്ന് കഷ്ടിച്ച് 50 മീറ്റര്‍ അകലെ. പുഴ വഴിമാറിയൊഴുകിപ്പോയതിനാല്‍ വീട്ടിലേക്ക് വെള്ളമെത്തിയില്ല. വെള്ളാര്‍മലയിലെ പുതിയ സ്‌കൂള്‍കെട്ടിടത്തില്‍തട്ടി പുഴ വേറേ വഴിക്ക് ഒഴുകുകയായിരുന്നു. എആര്‍ഡി 44 ആയിരുന്നു സലാമിന്റെ കട.

ആവശ്യത്തിന് സ്റ്റോക്കുമായി ആളുകളെ കാത്ത് ഇരുന്ന് വന്നവര്‍ക്ക് അരിയും മറ്റും കൊടുത്ത് കട അടച്ച് പോയതാണ് സലിം. പുലര്‍ച്ചെയായിരുന്നു ദുരന്തം. കടയിലെ രേഖകളും വസ്തുക്കളും യന്ത്രസാമഗ്രികളുമെല്ലാം പോയി. എങ്കിലും വെള്ളിയാഴ്ച അരിയും മറ്റ് സാധനങ്ങളും ഇ പോസ് സംവിധാനവും സര്‍ക്കാര്‍ എത്തിച്ചു. സലാം കടയും തുറന്നു. പക്ഷേ, രണ്ടാം ദിവസവും ആരും വന്നില്ല.

വീട്ടിലെ രണ്ട് കടമുറികളിലാണ് ഇപ്പോള്‍ കട. തൊട്ടുമുന്നില്‍ ദുരിതാശ്വാസത്തിന്റെ കണ്‍ട്രോള്‍ റൂം. പട്ടാളക്കാരും മറ്റ് സുരക്ഷാ പ്രവര്‍ത്തകരും അവിടെയാണ് പ്രവര്‍ത്തനം കേന്ദ്രീകിച്ചിരിക്കുന്നത്.

ശരാശരി 900 ഇ പോസ് രജിസ്ട്രേഷന്‍ നടക്കുമായിരുന്നു സലാമിന്റെ കടയില്‍. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള 600 വീട്ടുകാര്‍ റേഷന്‍ വാങ്ങിയിരുന്നത് സലാമിന്റെ കടയില്‍നിന്നായിരുന്നു. മുന്നൂറിലേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്. അത്രതന്നെ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാനുണ്ട്, സലാം പറയുന്നു. ചൂരല്‍മല ടൗണ്‍ ഇനി ഉണ്ടാകുമോ? കണ്ടറിയണമെന്നാണ് പറച്ചില്‍.

അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത് 17 പേരാണ്. പക്ഷേ റേഷന്‍ കടയില്‍നിന്ന് പോയത് 150 കാര്‍ഡുകളാണ്. അതിന് അര്‍ത്ഥം അത്രയും കുടുംബങ്ങള്‍ സ്ഥലം മാറിയെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഇനി ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് ആരും താമസിക്കാന്‍ സാധ്യതയില്ലെന്ന് സലാം പറയുന്നു. നാലുമക്കളും ഭാര്യയുമായാണ് സലാം ചൂരല്‍മലയിലെ വീട്ടില്‍ ഇപ്പോള്‍ കഴിയുന്നത്. ഉമ്മയും മറ്റു സഹോദരങ്ങളും ഏലവയിലാണ്. മുത്തച്ഛന്റെ കാലത്ത് മലബാറില്‍നിന്ന് കുടിയേറി വയനാട്ടില്‍ എത്തിയതാണ്.
റേഷന്‍ കടനടത്തിയിരുന്ന മനോജും സുരക്ഷിതനാണ്. സ്വന്തം ജീവന്‍ രക്ഷപ്പെട്ടുകിട്ടിയെന്നത് സലാമിന് സമാധാനം. എന്നാല്‍ വേദന വലുതാണ്. ഇനി ജീവിതം എങ്ങനെ എന്നതോര്‍ത്തിട്ടുമാത്രമല്ല. എത്രയോ കാലം ഒരു വലിയ കൂട്ടുകുടുംബം പോലെ കഴിഞ്ഞതാണ് അത്രയും കാര്‍ഡുടമകളുമായി. അവര്‍ക്ക് ആവശ്യമായ അന്നം നല്കി, അതില്‍നിന്നുള്ള വരുമാനം കൊണ്ട് ഞങ്ങള്‍ അന്നം കഴിച്ചു. എല്ലാ മാസവും കൃത്യമായി തമ്മില്‍ കണ്ട്, ഒരു കുടുംബക്കാരെപ്പോലെയാണ് ഞങ്ങളൊക്കെ കഴിഞ്ഞത്. ഇനി അവരില്‍ എത്രപേരെ തമ്മില്‍ കാണാനാകും. ആരൊക്കെയുണ്ടാകും ജീവിതത്തിലേക്ക്. അവരില്‍ ആരൊക്കെ ശേഷിക്കും ചൂരല്‍മലയില്‍… അറിയില്ല, സലാമിന്റെ മനസിന് സ്വസ്ഥതയില്ല…

 

Tags: ChooralmalaRation ShopWayanad landslide Disaster
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ മണ്ണെണ്ണ വിതരണം ഉടന്‍; മണ്ണെണ്ണ ഡിപോ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും വര്‍ദ്ധിപ്പിച്ചു

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

Kerala

5 സെന്റില്‍ വീട് പണിത് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കൈമാറാനുള്ള നീക്കം അനുവദിക്കില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

Kerala

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

1442407254
Kerala

റേഷന്‍കട അടച്ചിടാന്‍ ലൈസന്‍സിക്ക് അവകാശമില്ല, വിതരണം തടസ്സപ്പെടുത്തുന്നത് അച്ചടക്ക ലംഘനം

പുതിയ വാര്‍ത്തകള്‍

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies