Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മാധബി പുരി പറഞ്ഞു, ‘ഓഹരി വിപണിയിലെ ചൂതാട്ടം തടയണം’; നികുതി കൂട്ടിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു: ‘ഊഹക്കച്ചവടമാകാം, ചൂതാട്ടം വേണ്ട’

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ (ഊഹക്കച്ചവടം) ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിക്കുകയും മൂലധനനേട്ട നികുതി കൂട്ടുകയും ചെയ്യുക വഴി നിര്‍മ്മല സീതാരാമന്‍ ഓഹരി വിപണിക്ക് ശക്തമായ താക്കീതാണ് നല്കിയത് - 'ഊഹക്കച്ചവടമാകാം, പക്ഷെ ചൂതാട്ടം വേണ്ട'.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 24, 2024, 10:33 pm IST
in Business
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷ മാധബി പുരി ബുച് (വലത്ത്)

മുംബൈ: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അധ്യക്ഷയായ മാധബി പുരി ബുച് നിര്‍മ്മല സീതാരാമന്‍ ബജറ്റ് തയ്യാറെടുപ്പുകള്‍ നടത്തവേ ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നു. “ഓഹരി വിപണിയിലെ ഊഹക്കച്ചവടം ഇന്ന് ഒരു ചൂതാട്ടം പോലെ വളരുകയാണ്. ഇത് സമ്പദ്ഘടനയുടെ ഒരു മുഖ്യപ്രശ്നം തന്നെയായി മാറിയിരിക്കുന്നു. ഇത് മുളയിലേ നുള്ളിയില്ലെങ്കില്‍ നാളെ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും.”

നിര്‍മ്മല സീതാരാമന്‍ അത് കേട്ടു. കാരണം മാധബി പുരി ബുച് തമാശ പറയില്ല. അങ്ങിനെയാണ് ബജറ്റ് ദിവസം ഓഹരിവിപണിയുടെ രസംകൊല്ലുന്ന പ്രഖ്യാപനം വന്നത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ (ഊഹക്കച്ചവടം) ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിക്കുകയും മൂലധനനേട്ട നികുതി കൂട്ടുകയും ചെയ്യുന്നതായുള്ള പ്രഖ്യാപനം ധീരതയോടെയാണ് നിര്‍മ്മല സീതാരാമന്‍ നടത്തിയത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തി. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഈ പ്രഖ്യാപനം ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഓഹരി വിപണിയെ പിറകോട്ടടുപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ആ പ്രഖ്യാപനം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു, നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയത്. ദീർഘകാല മൂലധനനേട്ട നികുതി 10 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി. ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തി. 15 ശതമാനമായിരുന്നു നേരത്തെ.

റിസര്‍വ്വ് ബാങ്കും ഊഹക്കച്ചവടത്തിന്റെ തോത് ഉയരുന്നതില്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാരണം ഊഹക്കച്ചവട രംഗത്ത് ഏകദേശം 42.8 ശതമാനം വളര്‍ച്ചയാണ് 2023-24 കാലത്ത് ഉണ്ടായത്. നിരവധി സാധാരണക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ ഓഹരിക്കച്ചവടത്തിലേക്ക് വന്നിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഊഹക്കച്ചടവടത്തിലൂടെ പണം കളയുകയാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്തായാലും നികുതികള്‍ കൂട്ടുക വഴി ഈ ആശങ്കകള്‍ക്ക് ഏറെക്കുറെ പരിഹാരമായിരിക്കുകയാണ്. അതല്ലെങ്കില്‍ ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിലൂടെ കോടീശ്വരന്മാരാകാം എന്ന് കരുതി വരുന്ന പാവപ്പെട്ട സാധാരണക്കാരുടെ കൂട്ട ആത്മഹത്യ ഇന്ത്യ കണ്ടേനെ. അത് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ മോദിയ്‌ക്കെതിരെ ആയുധമായി ഊതിപ്പെരുപ്പിക്കുകയും ചെയ്തേനെ.

 

 

Tags: Madhabi Pur BuchFutures and OptionsUnionbudget2024rbiStock marketIndian economySEBINirmalaSitharamanBudget2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.