Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധിയെ പൊളിച്ച് റൂബിക; യുപിയില്‍ കാവടിയാത്രയില്‍ വ്യാപാരികള്‍ പേര് പ്രദര്‍ശിപ്പിക്കണം എന്നത് നിയമമാക്കിയത് മന്‍മോഹന്‍സിങ്ങ്

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 05:07 pm IST
in India
ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ലഖ് നൗ:  യുപിയില്‍ ശ്രാവണമാസത്തിലെ കന്‍വാര്‍ കാവടി തീര്‍ത്ഥയാത്ര കടുന്നപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് നടപ്പാക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇത് അനുവദിക്കില്ലെന്നും ഭരണഘടനയ്‌ക്ക് എതിരാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവെന്നും ഉള്ള വെല്ലുവിളിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്.

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക. കാരണം കന്‍വാര്‍ കാവടിയാത്രാക്കാലത്ത് കാവടി യാത്രികര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷ് ണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിയമം 2006ല്‍ കൊണ്ടുവന്നത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണെന്ന് റൂബിക ലിയാഖത്ത് വാദിക്കുന്നു. ഇതോടെ പ്രിയങ്ക ഗാന്ധിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് റൂബിക ലിയാഖത്ത് ഇപ്പോള്‍.

“കടയുമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് 2006ല്‍ നടപ്പാക്കിയത് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്താണ്. ഇത് കര്‍ശനമായി പിന്തുടരുക മാത്രമാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചെയ്യുന്നത്.” – റൂബിക ലിഖായത്ത് പറയുന്നു.

“ഇപ്പോഴെന്തിനാണ് ഇതിന്റെ പേരില്‍ ബഹളം? ഉടമകളുടെ പേര് എഴുതിവെയ്‌ക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. 2011ല്‍ മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കുമ്പോള്‍ കടയുടമകളുടെ പേരും ലൈസന്‍സ് നമ്പുറും വലിയ അക്ഷരങ്ങളില്‍ (ക്യാപിറ്റല്‍ ലെറ്റേഴ്സ്- ) പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. “- റൂബിക ലിയാഖത്ത് പറയുന്നു.

“13 വര്‍ഷത്തിന് ശേഷം പ്രിയങ്കാ ഗാന്ധി എന്തിനാണ് ഇപ്പോള്‍ മതേതരത്തിന്റെ കണ്ണടവെച്ച് ഇതിനെ നോക്കാന്‍ ശ്രമിക്കുന്നത്?”- റൂബിക ലിയാഖത്ത് ചോദിക്കുന്നു.

മഹേശ്വറില്‍ നിന്നും നര്‍മ്മദാ നദിയിലേക്കുള്ള ബനേശ്വരി കന്‍വാര്‍ യാത്ര ആരംഭിക്കുന്നത് ജൂലായ് 22നാണ്. യാത്ര ജൂലായ് 29 വരെ തുടരും. ഈ നാളുകള്‍ക്കിടയില്‍ കാവടിയേന്തി ലക്ഷക്കണക്കായ കാവടിയാത്രികര്‍ ഇതുവഴി കടന്നുപോകും. അത്യധികം ആത്മീയപ്രാധാന്യമുള്ള യാത്രയാണ് ബനേശ്വരി കന്‍വാര്‍ യാത്ര.

 

Tags: Kavat yatraBaneswari Kanwar YatraJournalistYogi AdityanathRubika LiyaquatKanwar YatraNews 18
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.