Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്ക ഗാന്ധിയെ പൊളിച്ച് റൂബിക; യുപിയില്‍ കാവടിയാത്രയില്‍ വ്യാപാരികള്‍ പേര് പ്രദര്‍ശിപ്പിക്കണം എന്നത് നിയമമാക്കിയത് മന്‍മോഹന്‍സിങ്ങ്

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 05:07 pm IST
in India
ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ റൂബിക ലിയാഖത്ത് (ഇടത്ത്)

ലഖ് നൗ:  യുപിയില്‍ ശ്രാവണമാസത്തിലെ കന്‍വാര്‍ കാവടി തീര്‍ത്ഥയാത്ര കടുന്നപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് നടപ്പാക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇത് അനുവദിക്കില്ലെന്നും ഭരണഘടനയ്‌ക്ക് എതിരാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവെന്നും ഉള്ള വെല്ലുവിളിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്.

ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക. കാരണം കന്‍വാര്‍ കാവടിയാത്രാക്കാലത്ത് കാവടി യാത്രികര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷ് ണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിയമം 2006ല്‍ കൊണ്ടുവന്നത് മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണെന്ന് റൂബിക ലിയാഖത്ത് വാദിക്കുന്നു. ഇതോടെ പ്രിയങ്ക ഗാന്ധിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് റൂബിക ലിയാഖത്ത് ഇപ്പോള്‍.

“കടയുമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് 2006ല്‍ നടപ്പാക്കിയത് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിന്റെ കാലത്താണ്. ഇത് കര്‍ശനമായി പിന്തുടരുക മാത്രമാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചെയ്യുന്നത്.” – റൂബിക ലിഖായത്ത് പറയുന്നു.

“ഇപ്പോഴെന്തിനാണ് ഇതിന്റെ പേരില്‍ ബഹളം? ഉടമകളുടെ പേര് എഴുതിവെയ്‌ക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. 2011ല്‍ മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കുമ്പോള്‍ കടയുടമകളുടെ പേരും ലൈസന്‍സ് നമ്പുറും വലിയ അക്ഷരങ്ങളില്‍ (ക്യാപിറ്റല്‍ ലെറ്റേഴ്സ്- ) പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. “- റൂബിക ലിയാഖത്ത് പറയുന്നു.

“13 വര്‍ഷത്തിന് ശേഷം പ്രിയങ്കാ ഗാന്ധി എന്തിനാണ് ഇപ്പോള്‍ മതേതരത്തിന്റെ കണ്ണടവെച്ച് ഇതിനെ നോക്കാന്‍ ശ്രമിക്കുന്നത്?”- റൂബിക ലിയാഖത്ത് ചോദിക്കുന്നു.

മഹേശ്വറില്‍ നിന്നും നര്‍മ്മദാ നദിയിലേക്കുള്ള ബനേശ്വരി കന്‍വാര്‍ യാത്ര ആരംഭിക്കുന്നത് ജൂലായ് 22നാണ്. യാത്ര ജൂലായ് 29 വരെ തുടരും. ഈ നാളുകള്‍ക്കിടയില്‍ കാവടിയേന്തി ലക്ഷക്കണക്കായ കാവടിയാത്രികര്‍ ഇതുവഴി കടന്നുപോകും. അത്യധികം ആത്മീയപ്രാധാന്യമുള്ള യാത്രയാണ് ബനേശ്വരി കന്‍വാര്‍ യാത്ര.

 

Tags: JournalistYogi AdityanathRubika LiyaquatKanwar YatraNews 18Kavat yatraBaneswari Kanwar Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

India

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.