Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കുഞ്ഞിന് നാഗത്താന്മാർ കാവലുള്ളതിന്റെ ലക്ഷണമാണത്’അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കാൻ പഠിച്ചത് നിന്നിലൂടെ,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 07:37 am IST
in Entertainment

രാജകുടുംബാംഗമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മ ഊർമിള ഉണ്ണിയും. അതുകൊണ്ട് പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആചാരങ്ങളും നിഷ്ഠകളുമെല്ലാം ഇപ്പോഴും ഉത്തരയും ഊർമിളയും കുടുബംവും പിന്തുടർന്ന് പോരുണ്ട്. ഉത്തരയ്‌ക്ക് ആദ്യത്തെ കൺമണി പിറന്നശേഷമാണ് ഇക്കാര്യങ്ങളെല്ലാം ഊർമിളയും ഉത്തരയും ആരാധകരോട് വിശദീകരിച്ച് പറയാൻ തുടങ്ങിയത്. ഊർമിളയുടെ ഏക മകളാണ് ഉത്തര ഉണ്ണി. അതുകൊണ്ട് തന്നെ പേരക്കുട്ടി പിറന്നശേഷം അതിയായ സന്തോഷത്തിലാണ് ഊർമിളയും കുടുംബവും.

 

കഴി‍ഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ. എല്ലാ ആഘോങ്ങളും പോലെ ​ഗംഭീരമായിരുന്നു ആദ്യത്തെ പിറന്നാളും. കണ്ണ് അടച്ച് തുറന്നപ്പോഴേക്കും ധീമഹിയുടെ ഒന്നാം പിറന്നാൾ വന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ഉത്തര ഉണ്ണി മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

 

 

 

‘അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിക്കാൻ പഠിച്ചത് നിന്നിലൂടെ, കുഞ്ഞിന് നാഗത്താന്മാർ കാവലുള്ളതിന്റെ ലക്ഷണമാണത്’

 

രാജകുടുംബാംഗമാണ് നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയും അമ്മ ഊർമിള ഉണ്ണിയും. അതുകൊണ്ട് പരമ്പരാഗതമായി കൈമാറിക്കിട്ടിയ ആചാരങ്ങളും നിഷ്ഠകളുമെല്ലാം ഇപ്പോഴും ഉത്തരയും ഊർമിളയും കുടുബംവും പിന്തുടർന്ന് പോരുണ്ട്. ഉത്തരയ്‌ക്ക് ആദ്യത്തെ കൺമണി പിറന്നശേഷമാണ് ഇക്കാര്യങ്ങളെല്ലാം ഊർമിളയും ഉത്തരയും ആരാധകരോട് വിശദീകരിച്ച് പറയാൻ തുടങ്ങിയത്. ഊർമിളയുടെ ഏക മകളാണ് ഉത്തര ഉണ്ണി. അതുകൊണ്ട് തന്നെ പേരക്കുട്ടി പിറന്നശേഷം അതിയായ സന്തോഷത്തിലാണ് ഊർമിളയും കുടുംബവും.

 

 

‘നിവിൻ അന്ന് ഇടിച്ചത് സംവിധായകൻ പറഞ്ഞിട്ടല്ല, മക്കളുടെ കൂടെ ഇരുന്നപ്പോൾ പോലും ഇത്ര സന്തോഷം തോന്നിയിട്ടില്ല’

കഴി‍ഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ മകൾ ധീമഹിയുടെ ഒന്നാം പിറന്നാൾ. എല്ലാ ആഘോങ്ങളും പോലെ ​ഗംഭീരമായിരുന്നു ആദ്യത്തെ പിറന്നാളും. കണ്ണ് അടച്ച് തുറന്നപ്പോഴേക്കും ധീമഹിയുടെ ഒന്നാം പിറന്നാൾ വന്നത് പോലെയാണ് അനുഭവപ്പെട്ടത് എന്നാണ് ഉത്തര ഉണ്ണി മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.

 

 

അത്ഭുതങ്ങൾ സംഭവിക്കുമെന്ന് താൻ വിശ്വസിക്കാൻ പഠിച്ചത് മകളിലൂടെയാണെന്നും ഉത്തര പറയുന്നു. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ധീക്കുട്ടിക്ക് ഒരു വയസായതുപോലെ തോന്നുന്നു. അത്ഭുതങ്ങൾ സംഭവിക്കുമെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു. ഞങ്ങൾക്ക് വളരെയധികം സ്നേഹിക്കാനുള്ള കഴിവുണ്ടെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു. ഓരോ ദിവസവും നിന്നോടൊപ്പം വളരെ മനോഹരമായിരിക്കുമെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു.

 

365 ദിവസങ്ങൾ… നീ ഞങ്ങളെ കുറച്ചുകൂടി ചിരിപ്പിക്കുകയും കുറച്ചുകൂടി ശ്രദ്ധിക്കാനും കുറച്ചുകൂടി ആകുലപ്പെടാനും പഠിപ്പിച്ചു. ജീവൻ സൃഷ്ടിക്കാനുള്ള ശക്തി സ്ത്രീകൾക്കുണ്ടെന്ന് ഈ വർഷങ്ങളിലെല്ലാം ഞാൻ വിശ്വസിച്ചിരുന്നു. പക്ഷെ അമ്മയ്‌ക്കും അച്ഛനും അമ്മൂമ്മയ്‌ക്കും മുത്തച്ഛനും അമ്മാവനും അമ്മായിക്കും അങ്ങനെ പലർക്കും ജന്മം നൽകാനുള്ള ശക്തി സ്ത്രീകൾക്കുണ്ടെന്ന് എനിക്കിപ്പോൾ അറിയാം.

 

ഒരു ചെറിയ വിരലിന്റെ ജനനത്തോടെ എല്ലാവരുടെയും ജീവിതം മാറുന്നു. ജീവിതത്തിന് ഒരു താൽക്കാലികമായി നിർത്താനുള്ള ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഈ നിമിഷം എനിക്ക് മരവിപ്പിക്കാനും എന്റെ ജീവിതകാലം മുഴുവൻ നിന്നെ കൈപിടിച്ച് ചെലവഴിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ നിന്റെ ചിറകുകൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും നിനക്ക് സഞ്ചരിക്കാൻ ഒരു വലിയ ലോകമുണ്ടെന്നും എനിക്കറിയാം

 

ഒരു പെൺകുട്ടിക്ക് ശരിയായ ജോഡി ഷൂസ് കൊടുക്കൂ… അവൾ ലോകം കീഴടക്കും എന്ന ഉദ്ധരണി പോലെ… ശരിയായ ചുവടുകൾ ഒരു വ്യക്തിയെ അവരുടെ വിജയത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ധീമഹി ഇപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ ചുവടുകൾ അവളെ അവളുടെ സ്വപ്നങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും എന്നാണ് മകൾക്ക് പിറന്നാൾ ആശംസിച്ച് ഉത്തര കുറിച്ചത്.

 

ഊർമിളയും കൊച്ചുമകളെ കുറിച്ച് വാചാലയായി എത്തിയിരുന്നു. അവിട്ടം നക്ഷത്രത്തിൽ പിറന്ന ധീമഹിക്ക് അമ്മൂമ്മയുടെ പേരായ അവിട്ടം തിരുനാൾ ഉമാ പ്രഭ തമ്പുരാട്ടി എന്ന പേര് കൂടി ഇട്ടിട്ടുണ്ടെന്നും ഊർമിള കുറിപ്പിലൂടെ പറയുന്നു.

 

നാഗത്താന്മാർ കാവലുള്ള കുഞ്ഞാണ് ധീമഹിയെന്നും ഉത്തര പ്രസവിച്ചപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ തങ്ങൾ കണ്ടതിനെ കുറിച്ചും ഊർമിള സോഷ്യൽമീ‍ഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിവരിച്ചു.

 

മാത്രമല്ല ധീമഹിക്കായി ഒരു പുള്ളുവത്തിയെ ഫോൺ ചെയ്ത് വരുത്തി കുഞ്ഞിന് വേണ്ടി ഗണപതിയൊരുക്ക് വെച്ചതിന്റെയും നാവേറ് പാടിച്ചതിന്റെയും വീഡിയോയും ഊർമിള പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഉത്തരയുടെയും ഊർമിളയുടെയും കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ധീമഹിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്

 

ഗുരുവായൂരപ്പന്റെ നടയിൽ ധീമഹിയുടെ തുലാഭാരം. വാദ്യോപകരണമായ മൃദംഗം കൊണ്ട് ഉത്തര നടത്തിയത് വൈറലായിരുന്നു. ഗായത്രി മന്ത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് മകൾക്ക് ധീമഹി എന്ന പേര് കുടുംബം നൽകിയത്. 2021 ഏപ്രിൽ മാസത്തിലായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹം. 2023 ജൂലെ ആറാം തിയതിയായിരുന്നു ഉത്തര ഉണ്ണി മകൾ ധീമഹിക്ക് ജന്മം നൽകിയത്

Tags: Oormila unniUthara unniMalayalam MovieFamily
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.