Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; ആപ്പ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 10:19 pm IST
in India
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആപ്പ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ബാന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആപ്പ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ബാന്‍സുരി സ്വരാജ് എംപി സംസാരിക്കുന്നു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം ആപ്പ് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി. വേനല്‍ക്കാലത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നും ബിജെപി ആരോപിച്ചു. ഇന്നലെയും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ബിജെപി എംപി ബാന്‍സുരി സ്വരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആര്‍കെ പുരം സെക്ടര്‍ ഏഴിലെ ദല്‍ഹി ജല ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇത് സ്വാഭാവിക പ്രതിസന്ധിയല്ലെന്നും ആപ്പ് സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവര്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ധാരാളം വെള്ളമുണ്ട്, കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വെള്ളം ഹരിയാന നല്കുന്നുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനോ മുന്നൊരുക്കങ്ങള്‍ നടത്താനോ ആപ്പ് സര്‍ക്കാര്‍ തയാറായില്ല. ആപ്പിന്റെ ഒരു പതിറ്റാണ്ട് ഭരണത്തില്‍ ദല്‍ഹി ജല ബോര്‍ഡിന് 7,300 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 2013 ല്‍ അത് 600 കോടി രൂപയില്‍ താഴെയായിരുന്നു. ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുള്ള അനധികൃത ടാങ്കര്‍ മാഫിയകള്‍ ദല്‍ഹിയില്‍ തടിച്ചു കൊഴുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ കുടിവെള്ളക്ഷാമത്തിന് ഉത്തരവാദി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആപ്പ് സര്‍ക്കാരുമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ കുറ്റപ്പെടുത്തി. നല്‌കേണ്ടതിനേക്കാള്‍ കൂടുതല്‍ അളവില്‍ വെള്ളം ഹരിയാന നല്കുന്നുണ്ട്. ജലമോഷണവും പാഴാക്കലുമാണ് ദല്‍ഹിയില്‍ ജലക്ഷാമം നേരിടുന്നതിന്റെ അടിസ്ഥാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നജഫ്ഗഡില്‍ വെസ്റ്റ്ദല്‍ഹി എംപിയും ബിജെപി നേതാവുമായ കമല്‍ജീത് സെഹ്രാവത്തും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കാലിയായ മണ്‍പാത്രങ്ങള്‍ ഉടച്ച് പ്രതിഷേധിച്ചു. പലയിടത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ പൈപ്പുകള്‍ യഥാസമയം മാറ്റി പുതിയത് സ്ഥാപിക്കാത്തതിനാലാണിത്. പൈപ്പുകള്‍ മാറ്റിയിടാന്‍ നടപടി സ്വീകരിക്കേണ്ട ആപ്പ് സര്‍ക്കാര്‍ എന്നാല്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ്. കൂടുതല്‍ പണം നല്കി സ്വകാര്യ വാട്ടര്‍ ടാങ്കറുകളില്‍ നിന്ന് വെള്ളം വാങ്ങേണ്ട അവ സ്ഥയിലാണ് ജനം. മന്ത്രിയെന്ന നിലയില്‍ അതിഷി തന്റെ വകുപ്പില്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദല്‍ഹിയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്ന ആവശ്യവുമായി മന്ത്രി. ജലവകുപ്പ് മന്ത്രി അതിഷിയാണ് ഈ ആവശ്യം ഉന്നയിച്ച് ദല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്‌ക്ക് കത്തയച്ചത്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തേക്ക് പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൈപ്പുകളില്‍ നിന്ന് ജലം മോഷ്ടിക്കുന്നതാണ് ജലക്ഷാമം രൂക്ഷമാകാനുള്ള ഒരു കാരണമെന്ന് ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: bjpDelhi GovernmentDrinking water shortage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.