Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൃശ്ശൂര്‍ നല്കുന്ന പാഠം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ by ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
Jun 11, 2024, 04:38 am IST
in Article

ക്രിസ്തുവിന്റെ തിരുഹൃദയ സാദൃശ്യത്തില്‍, തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ ഉള്‍ച്ചേര്‍ത്തതിനു പിന്നില്‍ കൃത്യവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ സുരേഷ് ഗോപി നടത്തിയ കിരീട സമര്‍പ്പണം വിവാദമാക്കിയതിനു പിന്നിലും ഇതേ ലക്ഷ്യങ്ങള്‍ ആര്‍ത്തിരമ്പിയത് കേരളം കണ്ടതാണ്. ഒരു വ്യക്തി ആരാധനാലയങ്ങളിലേക്കു നല്കുന്ന നേര്‍ച്ചക്കാഴ്‌ച്ചകളില്‍ പോലും രാഷ്‌ട്രീയം തിരുകിക്കയറ്റാനും അതില്‍ തങ്ങളുടെ പക്ഷമാണ് ശരിയായ രാഷ്‌ട്രീയ പക്ഷമെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കാവലാള്‍ തങ്ങള്‍ മാത്രമാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇഴചേര്‍ന്നു കിടന്നിരുന്നതായി കാണാം. ഇത്തരം ഗിമ്മിക്കുകളെ ജനം അപ്പാടെ തള്ളി.

ഇതു കൂടാതെ, തൃശ്ശൂരിനെയും പ്രത്യേകിച്ച് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെയും കളിയാക്കിയും അപകീര്‍ത്തിപ്പെടുത്തിയും ട്രോളുകളും പോസ്റ്ററുകളും വീഡിയോകളും സ്ഥിരമായി വരുന്നുണ്ട്. എന്നാലിവിടെ കാണാതെ പോകുന്ന നഗ്‌നമായ ചില രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ചിരവൈരികളോ ആജന്മ ശത്രുക്കളോ അല്ല. മതമൈത്രിയിലും സമാധാനത്തിലും തലമുറകളായി ജീവിക്കുന്ന അവര്‍ക്ക് വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖ നിലപാടുകളുണ്ട്. ആരോടും പകയില്ലാതെ, സ്‌നേഹബഹുമാനങ്ങളോടെ ജീവിക്കുന്ന അവരെ തമ്മില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ പലരും പയറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അവര്‍ സ്വമേധയാ പുച്ഛിച്ചു തള്ളിയിരിക്കുന്നു. അവരതിന് കൃത്യമായ മറുപടി ബാലറ്റിലൂടെ നല്‍കിയിരിക്കുന്നു.

വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു പരസ്പരാരോപണങ്ങള്‍ ഉന്നയിച്ചു നടന്ന തെരഞ്ഞെടുപ്പില്‍, വെറുപ്പിന്റെ വിശേഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സുരേഷ് ഗോപിയ്‌ക്ക് തൃശ്ശൂരുകാര്‍ സമ്മാനിച്ച വിജയം ഇന്നിന്റെ ശക്തമായ മുന്നറിയിപ്പാണ്. രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ആ വ്യക്തിയില്‍ നന്മ കാണാനും, സ്‌നേഹിക്കാനും അയാളുടെ കാഴ്‌ച്ചപ്പാടുകള്‍ മനസ്സിലാക്കി അംഗീകരിക്കാനും തൃശ്ശൂരുകാര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ വിജയം. സുരേഷ് ഗോപിയെ മാനസികമായും സാങ്കേതികപരമായും തൃശ്ശൂരുകാര്‍ അംഗീകരിച്ചിരിക്കുന്നു. അതും സര്‍വ്വ മേഖലകളില്‍ നിന്നും നിസീമമായ പിന്തുണ നേടിക്കൊണ്ടുള്ള വിജയം. കിരിട സമര്‍പ്പണം കൊണ്ടുണ്ടായ വിവാദത്തെ സുരേഷ് ഗോപി പക്വമായി നേരിട്ടു. തന്റെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം സകല ജനവിഭാഗത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രായോഗികത മുന്നോട്ടു വെച്ചത് ഇവിടുത്തെ ജനം മനസ്സാല്‍ അംഗീകരിച്ചതിന്റെ കൂടി തെളിവാണ് അദ്ദേഹത്തിന്റെ വിജയം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനും സര്‍വ്വോപരി നമ്മുടെ രാജ്യത്തിനും നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്, രാഷ്‌ട്രീയത്തോടൊപ്പം കാഴ്‌ച്ചപ്പാടുകളും വ്യക്തികളിലെ നന്മയും ജനം അംഗീകരിക്കും.

അധികം വൈകാതെ തന്നെ, തൃശ്ശൂരുകാര്‍ ശരിയുടെ പക്ഷത്തായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളമൊട്ടാകെ തിരിച്ചറിയും. രാഷ്‌ട്രീയത്തോടൊപ്പം വ്യക്തികളിലെ നന്മയും കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖതയും ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് നാമിനി സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നു ചുരുക്കം.

രാഷ്‌ട്രീയത്തില്‍ സാമൂഹ്യ പ്രതിബദ്ധതയും നന്മയും പരസ്പര പൂരകങ്ങളാണ്. സാമൂഹ്യ ്രപതിബദ്ധതയുള്ള നല്ല മനുഷ്യര്‍ കടന്നുവരുന്ന മേഖലയായി രാഷ്‌ട്രീയമേഖല മാറുന്നത് ശുഭോദര്‍ക്കമാണ്. സ്‌നേഹത്തിന്റേയും മാനവികതയുടേയും കരുതലിന്റെയും സര്‍വ്വോപരി ദേശീയതയുടെയും രാഷ്‌ട്രീയം ഇവിടെ ഉദിച്ചുയരട്ടെ.

(തൃശൂര്‍ സെന്റ്.തോമസ് കോളജ് അസി. പ്രൊഫസറാണ് ലേഖകന്‍)

Tags: suresh gopiLoksabha Election 2024BJP Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.