Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബിൽ ജയിച്ച ഖാലിസ്ഥാൻ തീവ്രവാദികളിലൊരാൾ ഇന്ദിരയുടെ ഘാതകന്റെ മകൻ: രാഷ്‌ട്രീയത്തിലെ അപകടകരമായ മാറ്റത്തെ പിന്തുണച്ച് ഇൻഡി സഖ്യം

ഇന്ദിരാഗാന്ധി ഘാതകന്‍ ബിയന്ത് സിങ്ങിന്റെ മകന്‍ സരബ്ജീത് സിങ് ഖല്‍സ ഫരീദ്‌കോട്ടിലും ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2024, 07:04 pm IST
in India

ചണ്ഡീഗഡ്: ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് ദേശസ്നേഹികളിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള കർഷക സമരത്തിന്റെ സൂത്രധാരർ ഈ ഖാലിസ്ഥാൻ വിഘടനവാദികൾ ആണ്. ഇവരുടെ പിന്തുണയോടെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബ് ഭരിക്കുന്നത്. ഇപ്പോൾ ഇൻഡി സഖ്യത്തിനാണ് ഖാലിസ്ഥാൻ ഭീകരവാദികളായ ഇവരുടെ പിന്തുണ.

ഇതിൽ ഏറെ ഞെട്ടിപ്പിക്കുന്നത് അമൃത്പാല്‍ സിങ് ഇപ്പോഴും ജയിലിൽ ആണെന്നതാണ്.വാരിസ് പഞ്ചാബ് ദേയുടെ ‘ജത്ഥേദാറാ’യ അമൃത്പാല്‍ സിങ്ങിനെ കഴിഞ്ഞകൊല്ലമാണ് ദേശീയ സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്. ഖടൂര്‍ സാഹിബ് മണ്ഡലം റിട്ടേണിങ് ഓഫീസര്‍ അമൃത്പാല്‍ സിങ്ങിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രേഖ കൈമാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിങ് മത്സരിച്ചത്. ജയിലില്‍ കഴിയുന്നതിനാല്‍ത്തന്നെ പ്രചാരണത്തിനായി അമൃത്പാല്‍ സിങ് ഒരിക്കല്‍പ്പോലും മണ്ഡലത്തിലെത്തിയില്ലെന്നതു ശ്രദ്ധേയം.

മുപ്പത്തിയൊന്നുകാരനായ സിങ്ങിനുവേണ്ടി പിതാവ് താര്‍സേം സിങ്ങും പ്രാദേശിക അനുയായികളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. വാളും ബുള്ളറ്റ് പ്രൂഫ് വേഷവും ധരിച്ച് നില്‍ക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ചിത്രങ്ങള്‍ തെരുവുകള്‍തോറും നിരന്നിരുന്നു. പഞ്ചാബിലുടനീളം അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് അനവധിപേര്‍ അണിനിരന്നു. മുന്‍ സിഖ് ഭീകരവാദികളെ ജയില്‍ മോചിതരാക്കുക, രാജ്യത്ത് സിഖ് സ്വത്വത്തെ സംരക്ഷിക്കുക തുടങ്ങിയവയിലൂന്നിയായിരുന്നു സിങ്ങിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഇംഗ്ലീഷ് ഭാഷാസ്വാധീനമൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും, രൂപത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലും ഉള്‍പ്പെടെ, ഭിന്ദ്രന്‍വാലയുടേതിന് സമാനമാണ് അമൃത്പാല്‍ സിങ്ങിന്റെ രീതികള്‍. ഭിന്ദ്രന്‍വാലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അമൃത്പാല്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. വിഘടനവാദിയും ഭിന്ദ്രന്‍വാലയുടെ അനുയായിയുമാണ് താനെന്ന് അമൃത്പാല്‍ ആവര്‍ത്തിച്ചിരുന്നു. മറ്റൊരു ഭിന്ദ്രന്‍വാലയാകാനുള്ള പദ്ധതികള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ അമൃത്പാല്‍ സിങ് തയ്യാറാക്കിയിരുന്നു.

അതേസമയം, ഖലിസ്ഥാന്‍ അനുകൂല തീവ്ര നിലപാടുകാരുടെ വിജയം രാഷ്‌ട്രീയത്തിലെ അപകടകരമായ മാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് രാജ്യവ്യാപകമായി ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍. ഇന്ദിരാഗാന്ധി ഘാതകന്‍ ബിയന്ത് സിങ്ങിന്റെ മകന്‍ സരബ്ജീത് സിങ് ഖല്‍സ ഫരീദ്‌കോട്ടിലും ജയിച്ചു.അവരോടൊന്നും കോൺഗ്രസിന് അയിത്തം ഇല്ല താനും. അധികാരം ലഭിക്കുന്നതിനായി തീവ്രവാദികളോടും സന്ധിചെയ്യുമെന്നുള്ളത് മുൻപും കോൺഗ്രസ് കാശ്മീരിൽ തെളിയിച്ചിട്ടുണ്ട്.

Tags: Khalistan TerroristAmritpal SinghParliamet Electionpunjab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ; വിധി നടപ്പാക്കിയേ പറ്റൂവെന്ന് സർക്കാരിനോട് ഹൈക്കോടതി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.