Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാംസക്കച്ചവടത്തിന് എത്തിച്ചിരുന്നത് ഉഗാണ്ടയിലെ പാവപ്പെട്ട പെൺകുട്ടികളെ ; ഒടുവിൽ ഗോവ പൊലീസ് വലയിലാക്കിയത് കൂട്ടിക്കൊടുപ്പിലെ വമ്പൻ ഉഗാണ്ടൻ സ്രാവിനെ

ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം നടത്തിപ്പുകാർ യുവതികളുടെ പാസ്‌പോർട്ട് പിടിച്ചെടുക്കും. തുടർന്ന് ഇവരെ അക്രമം ഉപയോഗിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 12:10 pm IST
in India

പനാജി: ഉഗാണ്ടയിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന രാജ്യാന്തര പെൺവാണിഭ റാക്കറ്റിനെ ഗോവ പോലീസ് പിടികൂടിയതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരകളായ രണ്ട് പേരെ പോലീസ് രക്ഷപ്പെടുത്തുകയും ഒരു നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലായ പ്രതിയെ ഉഗാണ്ട സ്വദേശിയായ ജോജോ നകിന്തു (31) ആണെന്നും ഐപിസി സെക്ഷൻ 370 പ്രകാരമുള്ള എഫ്ഐആറും ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ സെക്ഷൻ 4,5,7 എന്നിവ പ്രകാരം എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഗോവയിലെ റസ്റ്റോറൻ്റുകളിലും കഫേകളിലും ജോലി നൽകാനെന്ന വ്യാജേനയാണ് ഉഗാണ്ടയിൽ നിന്ന് സാമ്പത്തികമായി ദുർബ്ബലരും അവിവാഹിതരുമായ യുവതികളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് സൂപ്രണ്ട് അക്ഷത് കൗശൽ പറഞ്ഞു.

ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം, നടത്തിപ്പുകാർ യുവതികളുടെ പാസ്‌പോർട്ട് പിടിച്ചെടുക്കും. തുടർന്ന് ഇവരെ അക്രമം ഉപയോഗിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടത്തുകയും ചെയ്യുന്നുവെന്ന് പോലീസ് പറഞ്ഞു.

ജോജോ നകിന്തു എന്ന ഇടപാടുകാരൻ ഉൾപ്പെട്ട ഒരു സെക്സ് റാക്കറ്റ്, പ്രധാനമായും ഓൺലൈനിൽ പ്രവർത്തിക്കുന്നത്. ഇടപാടുകാർ എസ്കോർട്ട് വെബ്‌സൈറ്റുകളെ സ്വാധീനിച്ചാണ് പ്രവർത്തന രീതി. കൂടാതെ അരംബോളിലെ ബീച്ചിലും റോഡുകളിലും ഇവരെ എത്തിച്ച് മാംസക്കച്ചവടം നടത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ആർസ് എന്ന എൻജിഒയുടെ സഹായത്തോടെയാണ് പെൺവാണിഭ റാക്കറ്റിനെ തകർത്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു.

ഇരകളിൽ ഒരാൾ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് എംബസിയുടെ സഹായവും പിന്തുണയും വഴി ഗോവ പോലീസിന് ഇരകളുടെ സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞു. മാൻഡ്രെം പോലീസ് ഇൻസ്പെക്ടറും ആർസ് എൻജിഒ അംഗങ്ങളും തിരച്ചിൽ നടത്തി ഇരകളായ രണ്ട് പേരെ രക്ഷപ്പെടുത്താനും ഒരു കടത്തുകാരനെ പിടികൂടാനും കഴിഞ്ഞുവെന്നും ദാൽവി പറഞ്ഞു.

രക്ഷപ്പെടുത്തിയ സ്ത്രീകളെ നോർത്ത് ഗോവയിലെ മെഴ്‌സസിലെ സംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. പോലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags: bustedBeachessex racketarrestpoliceGoaprostitution
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.