Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന് റോസാപ്പൂക്കൾ അയക്കുന്നതിന്റെ തിരക്കിലാണ് പ്രതിപക്ഷം ; ഇവർ രാജ്യത്തിന് അപമാനം, കാശ്മീരിൽ ഭീകരവാദം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നു 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു

Janmabhumi Online by Janmabhumi Online
May 25, 2024, 08:23 am IST
in India
വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail
വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ജമ്മു : കശ്മീർ താഴ്‌വരയിൽ തീവ്രവാദവും വിഘടനവാദവും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഇൻഡി ബ്ലോക്ക് പാർട്ടികൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജമ്മു മേഖലയിലെ കത്വ ജില്ലയോട് അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഗുരുദാസ്പൂരിൽ നടന്ന വൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. പ്രതിപക്ഷം പാകിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“ ഇൻഡി ബ്ലോക്ക് നേതാക്കൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. കശ്മീർ വീണ്ടും വിഘടനവാദികൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നു. കാശ്മീരിൽ ഭീകരവാദം തിരികെ കൊണ്ടുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്,” – മോദി പറഞ്ഞു.

പാകിസ്ഥാൻ ബോംബ് സ്‌ഫോടനങ്ങൾ നടത്തുമ്പോൾ ഇൻഡി സഖ്യകക്ഷി നേതാക്കൾ പാക്കിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ വീണ്ടും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകും, പക്ഷേ നമ്മൾ സംസാരിക്കണമെന്ന് കോൺഗ്രസ് പറയും. ഇതിനുള്ള അന്തരീക്ഷം കോൺഗ്രസ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ നേതാക്കൾ പറയുന്നത് പാകിസ്ഥാനിൽ ആറ്റംബോംബ് ഉണ്ടെന്നാണ്. പാക്കിസ്ഥാനെ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് അവരുടെ ആളുകൾ പറയുന്നു. ഈ ഇൻഡി സഖ്യകക്ഷികൾ പാക്കിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നത്,”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ആൾക്കാർ വിദേശത്തേക്ക് പോകുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഇന്ത്യയിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്ന് അവർ പറയുന്നു. അതിനാൽ, അവർ രാജ്യത്തിന്റെ സ്വത്വം മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൽഹി-കത്ര എക്‌സ്‌പ്രസ് വേ മുതൽ അമൃത്‌സർ-പത്താൻകോട്ട് ദേശീയ പാതയുടെ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ റെയിൽവേ സൗകര്യങ്ങളും ഗുരുദാസ്പൂരിന്റെയും പഞ്ചാബിന്റെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തന്റെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

പഞ്ചാബിലെ ഇൻഡി സഖ്യത്തിന്റെ ദുർഭരണത്തെയും മോദി ഉയർത്തിക്കാട്ടി. ഇൻഡി സഖ്യത്തിന്റെ യഥാർത്ഥ മുഖം പഞ്ചാബിനേക്കാൾ നന്നായി ആർക്കറിയാം. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മുറിവേറ്റത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വിഭജനത്തിന്റെ മുറിവ്, സ്വാർത്ഥത മൂലമുള്ള ദീർഘകാല അസ്ഥിരത, പഞ്ചാബിൽ നീണ്ട അശാന്തി, പഞ്ചാബിന്റെ സാഹോദര്യത്തിന് നേരെയുള്ള ആക്രമണം, നമ്മുടെ വിശ്വാസത്തിന് അപമാനം, പഞ്ചാബിൽ കോൺഗ്രസ് കാട്ടികൂട്ടിയത് ഒരു പാടാണ്.

ഇവിടെ അവർ വിഘടനവാദത്തിന് ആക്കം കൂട്ടി. തുടർന്ന് അവർ ദൽഹിയിൽ സിഖുകാരെ കൂട്ടക്കൊല നടത്തി. കോൺഗ്രസ് കേന്ദ്രസർക്കാരിൽ ഉണ്ടായിരുന്നിടത്തോളം അവർ കലാപകാരികളെ രക്ഷിച്ചു. സിഖ് കലാപത്തിന്റെ ഫയലുകൾ തുറന്നത് മോദിയാണ്. കുറ്റവാളികളെ ശിക്ഷിച്ചത് മോദിയാണ്. എന്നാൽ ഇന്നും കോൺഗ്രസും സഖ്യകക്ഷിയും ഇതിൽ വിഷമത്തിലാണ്. അതുകൊണ്ടാണ് ഇവർ രാവും പകലും മോദിയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

“ദൽഹി കേ ദർബാരി’ പഞ്ചാബിൽ പ്രവർത്തിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാനാകില്ല. അദ്ദേഹത്തിന്റെ ‘മാലിക്’ ജയിലിൽ പോയി, പഞ്ചാബ് സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങി,”- എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്ത് തടവിലാക്കിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

Tags: India blockModiyude GuaranteebjpcongressJammu and Kashmir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies