Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് റോസാപ്പൂക്കൾ അയക്കുന്നതിന്റെ തിരക്കിലാണ് പ്രതിപക്ഷം ; ഇവർ രാജ്യത്തിന് അപമാനം, കാശ്മീരിൽ ഭീകരവാദം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നു 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:23 am IST
in India
വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

വെള്ളിയാഴ്ച ഗുരുദാസ്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

ജമ്മു : കശ്മീർ താഴ്‌വരയിൽ തീവ്രവാദവും വിഘടനവാദവും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഇൻഡി ബ്ലോക്ക് പാർട്ടികൾ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ജമ്മു മേഖലയിലെ കത്വ ജില്ലയോട് അതിർത്തി പങ്കിടുന്ന പഞ്ചാബിലെ ഗുരുദാസ്പൂരിൽ നടന്ന വൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ചത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. പ്രതിപക്ഷം പാകിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“ ഇൻഡി ബ്ലോക്ക് നേതാക്കൾ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. കശ്മീർ വീണ്ടും വിഘടനവാദികൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നു. കാശ്മീരിൽ ഭീകരവാദം തിരികെ കൊണ്ടുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ അപകടമാണ് ഉണ്ടാക്കുന്നത്,” – മോദി പറഞ്ഞു.

പാകിസ്ഥാൻ ബോംബ് സ്‌ഫോടനങ്ങൾ നടത്തുമ്പോൾ ഇൻഡി സഖ്യകക്ഷി നേതാക്കൾ പാക്കിസ്ഥാനിലേക്ക് സൗഹൃദത്തിന്റെയും റോസാപ്പൂവിന്റെയും സന്ദേശങ്ങൾ വീണ്ടും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് ഭീകരാക്രമണങ്ങൾ ഉണ്ടാകും, പക്ഷേ നമ്മൾ സംസാരിക്കണമെന്ന് കോൺഗ്രസ് പറയും. ഇതിനുള്ള അന്തരീക്ഷം കോൺഗ്രസ് സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. അവരുടെ നേതാക്കൾ പറയുന്നത് പാകിസ്ഥാനിൽ ആറ്റംബോംബ് ഉണ്ടെന്നാണ്. പാക്കിസ്ഥാനെ പേടിച്ച് ജീവിക്കേണ്ടി വരുമെന്ന് അവരുടെ ആളുകൾ പറയുന്നു. ഈ ഇൻഡി സഖ്യകക്ഷികൾ പാക്കിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നത്,”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ ആൾക്കാർ വിദേശത്തേക്ക് പോകുമ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് പറഞ്ഞു. കോൺഗ്രസിന് ഇന്ത്യയിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു രാഷ്‌ട്രമല്ലെന്ന് അവർ പറയുന്നു. അതിനാൽ, അവർ രാജ്യത്തിന്റെ സ്വത്വം മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദൽഹി-കത്ര എക്‌സ്‌പ്രസ് വേ മുതൽ അമൃത്‌സർ-പത്താൻകോട്ട് ദേശീയ പാതയുടെ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ റെയിൽവേ സൗകര്യങ്ങളും ഗുരുദാസ്പൂരിന്റെയും പഞ്ചാബിന്റെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തന്റെ പ്രതിബദ്ധത പ്രകടിപ്പിച്ചു.

പഞ്ചാബിലെ ഇൻഡി സഖ്യത്തിന്റെ ദുർഭരണത്തെയും മോദി ഉയർത്തിക്കാട്ടി. ഇൻഡി സഖ്യത്തിന്റെ യഥാർത്ഥ മുഖം പഞ്ചാബിനേക്കാൾ നന്നായി ആർക്കറിയാം. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ മുറിവേറ്റത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വിഭജനത്തിന്റെ മുറിവ്, സ്വാർത്ഥത മൂലമുള്ള ദീർഘകാല അസ്ഥിരത, പഞ്ചാബിൽ നീണ്ട അശാന്തി, പഞ്ചാബിന്റെ സാഹോദര്യത്തിന് നേരെയുള്ള ആക്രമണം, നമ്മുടെ വിശ്വാസത്തിന് അപമാനം, പഞ്ചാബിൽ കോൺഗ്രസ് കാട്ടികൂട്ടിയത് ഒരു പാടാണ്.

ഇവിടെ അവർ വിഘടനവാദത്തിന് ആക്കം കൂട്ടി. തുടർന്ന് അവർ ദൽഹിയിൽ സിഖുകാരെ കൂട്ടക്കൊല നടത്തി. കോൺഗ്രസ് കേന്ദ്രസർക്കാരിൽ ഉണ്ടായിരുന്നിടത്തോളം അവർ കലാപകാരികളെ രക്ഷിച്ചു. സിഖ് കലാപത്തിന്റെ ഫയലുകൾ തുറന്നത് മോദിയാണ്. കുറ്റവാളികളെ ശിക്ഷിച്ചത് മോദിയാണ്. എന്നാൽ ഇന്നും കോൺഗ്രസും സഖ്യകക്ഷിയും ഇതിൽ വിഷമത്തിലാണ്. അതുകൊണ്ടാണ് ഇവർ രാവും പകലും മോദിയെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ലെന്നും ഉത്തരവിടാൻ ദൽഹിയിലെ തിഹാർ ജയിലിൽ പോകേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

“ദൽഹി കേ ദർബാരി’ പഞ്ചാബിൽ പ്രവർത്തിക്കുന്നു. പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാനാകില്ല. അദ്ദേഹത്തിന്റെ ‘മാലിക്’ ജയിലിൽ പോയി, പഞ്ചാബ് സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങി,”- എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്ത് തടവിലാക്കിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

Tags: Jammu and KashmirIndia blockModiyude Guaranteebjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.