Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ് എംപിയെ കൊന്നത് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് ക്വട്ടേഷന്‍ തുക അഞ്ച് കോടി

ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ തൊലിയുരിച്ച ശേഷം തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയ വാടകക്കൊലയാളി ഇറച്ചിവെട്ടുകാരന്‍ ജിഹാദ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 08:20 pm IST
in India
ഇറച്ചിവെട്ടുകാരന്‍ ജിഹാദിനെ കൊല്‍ക്കത്ത സിഐഡി സംഘം കൊണ്ടുപോകുന്നു (ഇടത്ത്) ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വര്‍ (വലത്ത്)

ഇറച്ചിവെട്ടുകാരന്‍ ജിഹാദിനെ കൊല്‍ക്കത്ത സിഐഡി സംഘം കൊണ്ടുപോകുന്നു (ഇടത്ത്) ക്രൂരമായി കൊലചെയ്യപ്പെട്ട ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വര്‍ (വലത്ത്)

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ തൊലിയുരിച്ച ശേഷം തുണ്ടംതുണ്ടമായി വെട്ടിനുറുക്കിയ വാടകക്കൊലയാളി ഇറച്ചിവെട്ടുകാരന്‍ ജിഹാദ്. ബംഗ്ലാദേശിലെ ഇറച്ചിവെട്ടുകടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ അതിക്രൂര കൊലയ്‌ക്കായി രണ്ട് മാസം മുന്‍പേ കൊല്‍ക്കത്തയില്‍ എത്തുകയും കൊല്‍ക്കത്ത വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലില്‍ തങ്ങുകയുമായിരുന്നു.

ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസിം അന്‍വറിനെ നാല് സഹായികളുടെ കൂടി സഹായത്തോടെയാണ് ഇറച്ചിവെട്ടുകാരന്‍ ജിഹാദ് തൊലിയുരിച്ച്, എല്ലുകള്‍ അടിച്ചുടച്ച്, ഇറച്ചി മാട്ടിറച്ചിവെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് ബാഗുകളില്‍ ഉപേക്ഷിച്ചത്.

ജിഹാദിന് പ്രതിഫലമായി കിട്ടിയത് അഞ്ച് കോടി രൂപയാണ്. അവാമി പാര്‍ട്ടിയുടെ എംപിയെ ജിഹാദ് കൊലപ്പെടുത്തിയത് എംപിയുടെ അടുത്ത സുഹൃത്തായ അഖ്തര്‍ ഉസ്മാന്‍ ഷാഹിന് വേണ്ടിയാണ്. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ ക്വട്ടേഷനാണ് ജിഹാദ് ഏറ്റെടുത്തത്. എംപിയെ വെട്ടിനുറുക്കിയ വാടകക്കൊലയാളി ജിഹാദിനെ കൊല്‍ക്കത്ത സിഐഡി ടീം അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്.

നേരത്തെ ഈ എംപിയെ ബംഗ്ലദേശില്‍ നിന്നും കൊല്‍ക്കത്തയില്‍ ലൈംഗികമായി ആകര്‍ഷിച്ച് എത്തിക്കാന്‍ ഒരു സ്ത്രീയെയും ഉപയോഗപ്പെടുത്തിയിരുന്നു. അഖ്തര്‍ ഉസ്മാന്‍ ഷാഹിന്റെ നിര്‍ദേശപ്രകാരം ശിലാന്‍റി റഹ്മാന്‍ എന്ന സ്ത്രീയാണ് ആകര്‍ഷിച്ച് എംപിയെ കൊല്‍ക്കത്തയില്‍ എത്തിച്ചത്. ശിലാന്‍റി റഹ്മാനും വാടകക്കൊലയാളിയായ ഇറച്ചിവെട്ടുകാരന്‍ ജിഹാദും ചേര്‍ന്ന് മെയ് 15ന് കൊല്‍ക്കത്തയില്‍ നിന്നും ഫ്ലൈറ്റില്‍ രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് സിഐഡി സംഘം പിടികൂടുകയായിരുന്നു.

എംപി കൊല്‍ക്കത്തയില്‍ എത്തിയത് ഡോക്ടറെ കാണാന്‍
കൊല്‍ക്കത്ത സിഐഡി സംഘമാണ് എംപിയുടെ കൊലപാതകവാര്‍ത്ത പുറത്ത് വന്നതിന് ശേഷം കേസന്വേഷിക്കുകയും പ്രതികളെ സമര്‍ത്ഥമായി പിടികൂടുകയും ചെയ്തത്. ബംഗ്ലാദേശ് എംപി ചികിത്സാര്‍ത്ഥം ഡോക്ടറെ കാണാനാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്ന് അറിയുന്നു. ആദ്യം അദ്ദേഹം ഇന്ത്യക്കാരനായ ഗോപാല്‍ ബിശ്വാസിന്റെ വീട്ടിലാണ് താമസിച്ചത്. മെയ് 12നാണ് ബംഗ്ലാദേശ് എംപി കൊല്‍ക്കത്തയില്‍ എത്തിയത്. 13നാണ് അദ്ദേഹം ഒരു ഡോക്ടറെ കാണാന്‍ പോയത്. പക്ഷെ പിന്നീട് എംപിയുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുന്നു. അതോടെ ഗോപാല്‍ ബിശ്വാസാണ് സുഹൃത്തായ ബംഗ്ലാദേശ് എംപിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

 

 

Tags: Shilanti RahmanBangladesh MPAnwarul Azim Anwar murderBangladesh MP murderAwami League MP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ബംഗ്ലാദേശ് എംപി അന്‍വറുല്‍ അസിം
World

അനാര്‍ വധക്കേസ്: മുഖ്യ ആസൂത്രകന്‍ അമേരിക്കയിലേക്ക് കടന്നെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.