Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്‌ക്ക് തിരിച്ചടിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 08:07 pm IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്‌ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഒടുവിൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ നടത്തിയ നീക്കവും തിരിച്ചടിയാവുന്നു.

രാഷ്‌ട്രപതിക്കും ഗവർണർക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനിൽക്കില്ലെന്ന് ഭരണഘടന വ്യവസ്ഥകളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് അറ്റോണി ജനറൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധർ വ്യക്തമാക്കിയപ്പോഴാണ് അപവാദപ്രചാരണങ്ങളുടെ മുനയൊടിയുന്നു എന്നു മനസ്സിലാക്കിയ മമത ബനേർജീ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുത്ത് തടിതപ്പാൻ നീക്കമാരംഭിച്ചത്. അതുമിപ്പോൾ അവരെ തിരിഞ്ഞുകൊത്തുകയാണ്.

ടി.എം സി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാർക്കെതിരെ പോലീസിൽ വ്യാജ പരാതി കൊടുപ്പിച്ചാണ് മമത കരുക്കൾ നീക്കിയത്.

സഹപ്രവർത്തകർ തന്നെ തടഞ്ഞു വച്ചു, മർദ്ദിച്ചു, ടെലിഫോൺ തല്ലിപൊട്ടിച്ചു എന്നൊക്കെയാണ് പരാതി. ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കയാണ്. ഇതിനെ നിയമപരമായി നേരിടാൻ അറ്റോണി ജനറൽ നിർദേശം നല്കികഴിഞ്ഞു .

സന്ദേശ്ഖലിയിലെ ഗൂണ്ടാരാജ് അവസാനിപ്പിച്ച് സ്ഥലത്തെ പ്രധാന ഗൂണ്ടായായ തൃണമൂൽ നേതാവ് ഷാജഹാൻ ഷേഖിനെ ആറസ്റ്റ് ചെയിക്കാൻ ഗവർണർ അനന്ദബോസ് നടത്തിയ ശക്തവും തന്ത്രപരവുമായ നീക്കങ്ങൾ മമതയെ ഞെട്ടിച്ചു. അവിടെ സ്ത്രീകളുടെ വോട്ട് ബാങ്ക് മമതയ്‌ക്കെതിരായി മാറി. ഇതിന്റെ ആഘാതം നിമിത്തമാണ് മമത ഗവർണർക്കെതിരെ തിരിഞ്ഞത്.

ഏതാനും മാസം മുമ്പ് ഒരു ടീ എം സി നേതാവ് ഗവർണർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ ഈ മൂന്നാംതരം അടവ് മാന്യനായ ഈ ഗവർണറോട് വേണ്ട എന്നു വിലക്കിയത് മമതയാണ് . നേതാവിനെ രാജ്ഭവനിലേക്ക് അയച്ച് അവർ ഗവർണറോട് ക്ഷമ പറയിപ്പിക്കുകയും ചെയ്തു . എന്നാൽ സന്ദേശ്ഖലീ സംഭവത്തിന് ശേഷം മമത തന്നെ ആ ആരോപണം പൊടിതട്ടി എടുത്ത് ഗവർണറെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുകയായിരുന്നു.

എത്ര സമ്മർദ്ദമുണ്ടായാലും ബംഗാളിൽ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികൾ തുടരൂകതന്നെ ചെയ്യും എന്നു ഗവർണർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതി ആരോപണത്തിന് വിധേയരായ രണ്ടു മന്ത്രിമാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി അവരെ ജയിലിലാക്കിയ ഗവർണർ മറ്റ് ചില മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഗൗരവമായി പരിശോധിച്ചു വരികയാണ്.

അതിനു തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗവർണറെ അപകീർത്തിപ്പെടുത്താൻ തുടരെത്തുടരെ ആരോപണങ്ങൾ ഉന്നയിച്ച് മമത തന്നെ മുന്നോട്ടുവന്നിരിക്കുന്നത്

ഗവർണരുടെ മേൽ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ ബംഗാളിലെ മറ്റുരാഷ്‌ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഗവർണർക്ക് അനുകൂലമായ പരസ്യനിലപാട് വ്യക്തമാക്കിയിട്ടുണ്ട് . സിപിഎം ഈസ്റ്റ് മിഡ്നാപൂർ സെക്രട്ടറി നിരഞ്ജൻ സിഹി ഗവർണർക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി . പരാതിക്കാരിയുടെ അമ്മ ടി എം .സിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. കോൺഗ്രസ്സിന്റെ സമുന്നത നേതാവ് അധീർ രഞ്ജൻ ചൗധരി ഗവർണർക്കെതിരെ പ്രതികരിക്കാൻ തനിക്കാവില്ലെന്നു പരസ്യമായി പറഞ്ഞു . മുൻ മേഘാലയ ഗവർണർ തഥാഗത റോയ് “കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവർണറെ അപമാനീക്കുന്നത് മമതയുടെ രാഷ്‌ട്രീയ ജീർണ്ണതയാണ്” എന്നു വ്യക്തമാക്കി .

അതിനിടെ മമത സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ഗവർണർ ആനന്ദബോസ് കേന്ദ്രത്തിന് നല്കി.

Tags: C V Anadabosemamatha banarjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.