Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെല്ലടിക്ക് മുമ്പേ വിപണിയില്‍ ആവേശം; വിലക്കയറ്റം പ്രതികൂലമായി ബാധിക്കില്ലെന്ന് കച്ചവടക്കാർ, ഓണ്‍ലൈന്‍ വില്‍പ്പനയും തകൃതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 03:09 pm IST
in Kerala, Business

തൃശൂര്‍: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ആഴ്ചകള്‍ അവശേഷിക്കേ കുട്ടികളെ കൈയിലെടുക്കാന്‍ ഒരുങ്ങി സ്‌കൂള്‍ വിപണി. മെയ് പകുതിയോടെ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, ബോക്‌സും വാട്ടര്‍ബോട്ടിലും പേനയും പെന്‍സിലും അടങ്ങുന്ന നീണ്ടനിര തന്നെ ഇത്തവണയും വിപണിയിലുണ്ട്. അതേസമയം പേന മുതല്‍ ബാഗ് വരെ എല്ലാ വസ്തുക്കള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില വര്‍ദ്ധിച്ചു.

വിലക്കയറ്റം പ്രതികൂലമായി ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ വിപണിയില്‍ ഇപ്പോള്‍ത്തന്നെ വലിയ തിരക്കുണ്ട്. ബാഗുകള്‍ക്ക് 600 രൂപ മുതലാണ് വില. ബ്രാന്റഡ് ബാഗുകള്‍ക്ക് വിലയേറും. മുന്തിയ ഇനം ബാഗുകളുടെ വില രണ്ടായിരത്തിന് മുകളിലാണ്. ബാഗുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും താരം. കൂടാതെ കൊറിയന്‍ സംഗീത ട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങള്‍ പതിച്ച ബാഗുകള്‍ക്കും ആവശ്യക്കാരുണ്ട്. പ്ലെയിന്‍, പ്രിന്‍ഡ് ബാഗുകളും വിപണിയില്‍ സജീവമാണ്. അനിമേഷന്‍ ചിത്രമുള്ള ത്രീഡി ബാഗുകള്‍ക്ക് 850 രൂപക്ക് മുകളിലാണ് വില. ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോമ്പോകളും വിവിധ ബാഗ് കമ്പനികള്‍ നല്‍കുന്നുണ്ട്.

ബാഗ് കഴിഞ്ഞാല്‍ നോട്ട്ബുക്കുകളാണ് കൂടുതല്‍ വിറ്റുപോകുന്നത്. ഏഴ് ബുക്കുകളടങ്ങിയ പാക്കറ്റിന് വില 400 മുതല്‍ തുടങ്ങും. 50 രൂപ മുതലുള്ള ബുക്കുകളുമുണ്ട്. വാട്ടര്‍ബോട്ടിലുകള്‍ക്ക് വില 100 രൂപ മുതലാണ്. മുംബൈയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് സാധനങ്ങള്‍ കൂടുതലായും കടകളിലെത്തുന്നത്. അതേ സമയം കടുത്ത വേനല്‍ ചൂട് സ്‌കൂള്‍ വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് കച്ചവക്കാര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ കുറഞ്ഞിട്ടുണ്ട്. പകല്‍ സമയങ്ങളിലെ കച്ചവടത്തെയാണ് ചൂട് ബാധിച്ചിരിക്കുന്നത്.

പൊതുവിപണിയോടൊപ്പം ഓണ്‍ലൈനിലും കച്ചവടം തകൃതിയാണ്. ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ത്യന്‍ നിര്‍മിതിക്ക് പുറമെ ചൈനീസ് ബാഗുകളും വിപണിയില്‍ സുലഭമാണ്. വിലക്കയറ്റവും ചൂടും പ്രതിസന്ധി തീര്‍ക്കുബോഴും പുത്തനുടുപ്പും ഫാന്‍സി ബാഗും കളര്‍ഫുള്‍ കുടകളുമൊക്കെ കരുതിവച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യാപാരികള്‍ .

Tags: salesSchoolNote booksMerchants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

Kerala

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.