Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴുവന്‍ സംവരണവും മുസ്ലിങ്ങള്‍ക്കെന്ന് ലാലു; സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡി നീക്കം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 03:10 am IST
in India
അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

ന്യൂദല്‍ഹി: മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു ലഭിക്കണമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വിവാദമായി. പട്നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് സംവരണത്തില്‍ നിലപാടു വ്യക്തമാക്കി ലാലു പ്രസ്താവന നടത്തിയത്. ആര്‍ജെഡി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയുവും ബിജെപിയും രംഗത്തെത്തി.

ഭരണഘടന മാറ്റിയെഴുതി സംവരണമില്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാരോപിച്ചായിരുന്നു മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്ക് നല്‌കേണ്ടതുണ്ടെന്ന വിവാദ പ്രസ്താവന ലാലു പ്രസാദ് യാദവ് നടത്തിയത്. പ്രീണന രാഷ്‌ട്രീയം മാത്രമാണ് പ്രതിപക്ഷത്തിനറിയാവുന്നതെന്നും ജനങ്ങളുടെ ശ്വസിക്കാനുള്ള അവകാശം കൂടി പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുറ്റപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സംവരണം മുസ്ലീങ്ങള്‍ക്ക് നല്കണമെന്ന് ഉപദേശിക്കുകയാണ്. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കും ലഭിക്കേണ്ട സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രം നല്കുമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് ഇന്‍ഡി സഖ്യത്തിന്റെ ശേഷിക്കുന്ന വോട്ടുബാങ്ക് മുസ്ലീങ്ങളാണെന്ന് ധരിച്ചാണ്. ആരു ക്രിക്കറ്റ് കളിക്കണമെന്നു പോലും കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും, പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മറ്റൊരു തരത്തിലാണെന്നു പറഞ്ഞ് ലാലു രംഗത്തു വന്നു.

ഇന്‍ഡി മുന്നണി അധികാരത്തിലെത്തിയാല്‍ നിലവിലെ സംവരണ ഘടന പൊളിച്ചെഴുതി മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്കാനുള്ള നീക്കമുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു നല്കണമെന്ന ലാലുവിന്റെ വാക്കുകള്‍ അപകടകരമാണ്. ആര്‍ജെഡിക്ക് മുസ്ലീങ്ങളോടാണ് പ്രഥമ പരിഗണനയെന്നും യാദവ വിഭാഗം രണ്ടാമതേയുള്ളെന്നും ബിജെപി വക്താവ് ആരോപിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കുമെതിരായ നിലപാടാണ് ലാലു പ്രസാദ് യാദവിനെന്ന് ജെഡിയു ആരോപിച്ചു. സംവരണം ലഭിക്കുന്ന ജന വിഭാഗത്തിനെതിരായ ഗൂഢാലോചനയാണ് ലാലുവിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി.

Tags: Indi Alliancefull reservation for Muslimssubvert reservationNarendra ModiLalu prasad yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.