Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഹുല്‍ അമേഠിയില്‍ പ്യൂണിനെ ബലിയാടാക്കി’; സോണിയ റായ് ബറേലി വിട്ടുപോയത് തോല്‍വി ഭയന്ന്, രാഹുല്‍ വന്നത് സമ്മര്‍ദം കൊണ്ടും

റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോഴെങ്കിലും രാഹുല്‍ മുത്തച്ഛന്‍ ഫിറോസിന്റെ സ്മാരകം സന്ദര്‍ശിക്കുമെന്ന് കരുതിയവരുണ്ട്. അദ്ദേഹമായിരുന്നു റായ്ബറേലിയുടെ ആദ്യ എംപി. എന്തുകൊണ്ടാണ് ആ കുടുംബത്തിലുള്ളവര്‍ ഫിറോസിനെ മറക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 03:15 pm IST
in India

റായ്ബറേലി: അമേഠിയില്‍ പ്യൂണിനെ ബലിയാടാക്കിയിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തിയതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ്. രാഹുലിന് റായ്ബറേലിയിലും അമേഠിയിലും വിജയപ്രതീക്ഷയില്ല. അവരുടെ പാര്‍ട്ടിയില്‍ മത്സരിക്കാനാളില്ല. എത്ര ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് അമേഠിയില്‍ സോണിയാ കുടുംബത്തിന്റെ ജീവനക്കാരന്‍ നിന്നാല്‍ മതിയെന്ന് തീരുമാനിച്ചത്. അമേഠിയിലെ തോല്‍വി ഭയന്ന് വയനാട്ടിലേക്ക് ഓടിപ്പോയ രാഹുലിനെ പിടിച്ചുകെട്ടി വീണ്ടും മത്സരിപ്പിക്കുകയാണ്. ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഗതികേടിന്റെ അടയാളങ്ങളാണിതൊക്കെ, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.

അമേഠിയിലെ ജനങ്ങളെ സ്മൃതി സ്‌നേഹവും ആദരവും നല്കി സ്വന്തമാക്കിക്കഴിഞ്ഞു. സ്മൃതി ഇറാനി അവര്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗമാണ്. അവിടെ പോയി വോട്ട് ചോദിക്കാന്‍ പോലും ഇനി കോണ്‍ഗ്രസിന് ആവില്ല. പണ്ടൊക്കെ റായ്ബറേലിയിലും അമേഠിയിലും നെഹ്‌റു കുടുംബത്തിലെ നേതാക്കള്‍ വരുന്നത് തന്നെ ജനങ്ങള്‍ക്ക് പീഡനമായിരുന്നു. അവര്‍ വരുമ്പോള്‍ ജനങ്ങളെ കയറുകെട്ടി റോഡരികിലേക്ക് മാറ്റി നിര്‍ത്തും. ഈ നേതാക്കള്‍ വാഹനത്തില്‍കയറി കൈവീശി കാട്ടി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണം ജനങ്ങള്‍ക്ക് ദര്‍ശനം നല്കും.

പക്ഷേ ഇന്ന് സ്ഥിതി മാറി. ദിനേശ് പ്രതാപ് സിങ്ങും സ്മൃതി ഇറാനിയും ജനങ്ങളുടെ ഭാഗമാണ്. അവര്‍ നെഹ്‌റു കുടുംബാംങ്ങളല്ല, ജനങ്ങളുടെ വീട്ടിലെ അംഗങ്ങളാണ്. സോണിയ റായ് ബറേലി വിട്ടുപോയത് തോല്‍വി ഭയന്നാണ്. രാഹുല്‍ വന്നത് സമ്മര്‍ദം കൊണ്ടും. രാഹുല്‍ വന്നു, പത്രിക നല്കി, ദല്‍ഹിക്ക് മടങ്ങി. ദിനേശ് പ്രതാപ് സിങ് പത്രിക നല്കുംമുമ്പും റായ്ബറേലിയുടെ തെരുവിലുണ്ട്, ഇപ്പോഴുമുണ്ട്.

റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോഴെങ്കിലും രാഹുല്‍ മുത്തച്ഛന്‍ ഫിറോസിന്റെ സ്മാരകം സന്ദര്‍ശിക്കുമെന്ന് കരുതിയവരുണ്ട്. അദ്ദേഹമായിരുന്നു റായ്ബറേലിയുടെ ആദ്യ എംപി. എന്തുകൊണ്ടാണ് ആ കുടുംബത്തിലുള്ളവര്‍ ഫിറോസിനെ മറക്കുന്നത്. ഇവിടെനിന്ന് നൂറ് കിലോമീറ്റര്‍ മാത്രമേ ഫിറോസിന്റെ സ്മൃതികുടീരത്തിലേക്കുള്ളൂ. എന്നെങ്കിലും രാഹുല്‍ അവിടെപ്പോയതായി കണ്ടിട്ടില്ല. നമ്മുടെ പാരമ്പര്യത്തില്‍ മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം ഊഷ്മളവും പവിത്രവുമാണ്. ഇത്തരം ബന്ധങ്ങളിലൊന്നും രാഹുലും കൂട്ടരും വിശ്വസിക്കുന്നുണ്ടാവില്ല, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.

Tags: Rahul GandhibjpcongressSoniya GandhiraebareliModiyude GuaranteeAMETIDinesh Prathap sing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

India

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു , ഇൻഡി യോഗത്തിൽ മമത പങ്കെടുക്കും

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.