Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തീച്ചൂളയില്‍ കേരളം; മേയിലും ചൂടേറും, മഴ കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 01:29 am IST
in News

തൊടുപുഴ: മാസങ്ങളായി തുടരുന്ന കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാനം. ചൂടുയര്‍ന്നതിനൊപ്പം കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. ഇന്നു നാലു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ഉയര്‍ന്ന താപനില മുന്നറിയിപ്പും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്. ഏപ്രിലിലെ അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തു തുടര്‍ച്ചയായ അഞ്ചു ദിവസം ഉഷ്ണ തരംഗമുണ്ടായി. പാലക്കാടാണ് ആദ്യം ഉഷ്ണ തരംഗമുണ്ടായതെങ്കിലും പിന്നീട് തൃശ്ശൂരും ആലപ്പുഴയും ഈ ഗണത്തിലെത്തി. സാധാരണ താപനിലയെക്കാള്‍ അഞ്ചു ഡിഗ്രിയിലധികം രേഖപ്പെടുത്തുന്ന മേഖലകളിലാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്.

ആറു വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച വരെ ഇതു തുടരും. ഏതാണ്ട് 10നു ശേഷം വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്കും സാധ്യത.

സംസ്ഥാനത്ത് കരയും അറബിക്കടലും ചൂടു പിടിച്ചു കിടക്കുന്നു. തീരത്തോടു ചേര്‍ന്നുള്ള അറബിക്കടല്‍ ഭാഗങ്ങളില്‍ 1.5 മുതല്‍ രണ്ടു ഡിഗ്രി താപനിലയില്‍ വ്യത്യാസമുണ്ട്. ഇതോടെ കരക്കാറ്റ്, കടല്‍ക്കാറ്റ് എന്ന തരത്തില്‍ കാറ്റു വീശിയാലും സംസ്ഥാനം തണുക്കില്ല. ഈ കാറ്റുകളാണ് സംസ്ഥാനത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. രാത്രി താപനിലയിലും വര്‍ധന വരാന്‍ ഇതാണു കാരണം.

സംസ്ഥാനത്ത് ശൈത്യകാലം മുതല്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. ഓരോ മാസവും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനമെത്തുമ്പോള്‍ മഴ പെയ്യുമെന്നും ചൂടു കുറയുമെന്നും ആശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് ചൂടു കൂടുകയാണ്. ഇതിനിടെ മേയിലെ പ്രവചനമെത്തി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്കു പിന്നാലെ മെയിലും പകല്‍, രാത്രികളിലെ താപനില കൂടും.

മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ താപനില വ്യത്യാസം പ്രകടമാണ്. വലിയ വ്യത്യാസമാണ് മുന്‍ മാസങ്ങളെക്കാള്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ ചൂട് അഞ്ചു ഡിഗ്രി വരെ കൂടുമ്പോള്‍, രാത്രിയില്‍ ചൂട് മൂന്നു ഡിഗ്രി വര്‍ധിക്കും. മധ്യ-വടക്കന്‍ കേരളത്തില്‍ ചിലയിടത്ത് ഇത് അഞ്ചു ഡിഗ്രി വരെയായി കൂടാം.

അതേ സമയം വേനല്‍ മഴയും തീരെ ആശ്വാസമാകില്ല. ശരാശരിയിലും പാതി വരെ മഴ കുറയും. ചുരുക്കം ചിലയിടങ്ങളില്‍ ഒഴികെ ഈ മഴക്കുറവു പ്രകടമാകും. നിലവിലെ മഴക്കുറവിനു പിന്നാലെ മെയ് കൂടി ചതിക്കുന്നതോടെ കേരളം വറചട്ടിയിലേക്കാകും വീഴുക.

Tags: keralaheat waveHeavy heat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.