Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കോണ്‍ഗ്രസിന്റെ പത്ത് കൊല്ലം രാജ്യത്തിന് നഷ്ടദശകം’; മോദിയുടെ ഗ്യാരന്റി ഭാരതത്തിന്റെ സര്‍വാംഗ വളര്‍ച്ച: നിര്‍മല സീതാരാമന്‍

ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ - കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 12:01 pm IST
in India

വിശാഖപട്ടണം: ആരു പ്രധാനമന്ത്രിയായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ – കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

കണക്കുകളുടെ അനിവാര്യതയെ മോദി സ്വന്തം ഗ്യാരന്റിയാക്കി മാറ്റുന്നുവെന്നാണ് ചിദംബരത്തിന്റെ മുറവിളി. ഈ അനിവാര്യത അവര്‍ തുലച്ചു കളഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ കണ്ടില്ലല്ലോ. ചിദംബരത്തിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ മുകളിലേക്കും താഴേക്കും കയറിയിറങ്ങി ചാഞ്ചാടുകയായിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ ആകെ കയറിയത് രണ്ട് റാങ്കാണ്. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി അത് കാണിച്ചുതന്നു. അഞ്ച് റാങ്കുകള്‍ രാജ്യം മുന്നിലേക്ക് കുതിച്ചു രണ്ട് വര്‍ഷത്തിനുള്ളില്‍ അത് മൂന്നാം റാങ്കിലേക്ക് ഉയരും, നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഈ കുതിപ്പ് നമ്മളെ, ഭാരതീയരെ തുരങ്കം വയ്‌ക്കുന്ന ശക്തികള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ്. ‘ഗണിതപരമായ അനിവാര്യത’ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014ന് മുമ്പ്, പത്ത് വര്‍ഷം നമുക്ക് പൂര്‍ണമായും നഷ്ട ദശാബ്ദമായിരുന്നു, മോശം നയങ്ങളും വന്‍ അഴിമതിയും കാരണം സമ്പദ്വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ 2004ല്‍ ഉണ്ടായിരുന്നിടത്തുനിന്നുപോലും താഴേക്ക് പോയി,’അവര്‍ പറഞ്ഞു.

അമേരിക്ക, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഭാരതമാണിന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ ജിഡിപി ഇനിയും വിപുലീകരിക്കേണ്ടതുണ്ട്, നിര്‍മല സീതാരാമന്‍ പറഞ്ഞു. 1991 ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് മുന്നേറാനുള്ള വാതില്‍ തുറന്നു. എന്നാല്‍ സാമ്പത്തിക ഉദാരീകരണം രാജ്യത്തിന് വേണ്ടത്ര ഗുണം ചെയ്തില്ല. 2023-24ല്‍ ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ അനുവദിച്ചു, 36000ത്തിലധികം പകര്‍പ്പവകാശ രജിസ്‌ട്രേഷനുകള്‍, ഭൂമിശാസ്ത്രപരമായ സൂചിക രജിസ്‌ട്രേഷനില്‍ മൂന്നിരട്ടി വര്‍ധന തുടങ്ങിയ നേട്ടങ്ങളുണ്ടായി, നിര്‍മല സീതാരാമന്‍ പറഞ്ഞു.

Tags: bjpcongressNarendra ModiNirmala Sitaraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kerala

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.