Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കോണ്‍ഗ്രസിന്റെ പത്ത് കൊല്ലം രാജ്യത്തിന് നഷ്ടദശകം’; മോദിയുടെ ഗ്യാരന്റി ഭാരതത്തിന്റെ സര്‍വാംഗ വളര്‍ച്ച: നിര്‍മല സീതാരാമന്‍

ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ - കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 12:01 pm IST
inIndia

വിശാഖപട്ടണം: ആരു പ്രധാനമന്ത്രിയായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ – കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

കണക്കുകളുടെ അനിവാര്യതയെ മോദി സ്വന്തം ഗ്യാരന്റിയാക്കി മാറ്റുന്നുവെന്നാണ് ചിദംബരത്തിന്റെ മുറവിളി. ഈ അനിവാര്യത അവര്‍ തുലച്ചു കളഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ കണ്ടില്ലല്ലോ. ചിദംബരത്തിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ മുകളിലേക്കും താഴേക്കും കയറിയിറങ്ങി ചാഞ്ചാടുകയായിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ ആകെ കയറിയത് രണ്ട് റാങ്കാണ്. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി അത് കാണിച്ചുതന്നു. അഞ്ച് റാങ്കുകള്‍ രാജ്യം മുന്നിലേക്ക് കുതിച്ചു രണ്ട് വര്‍ഷത്തിനുള്ളില്‍ അത് മൂന്നാം റാങ്കിലേക്ക് ഉയരും, നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഈ കുതിപ്പ് നമ്മളെ, ഭാരതീയരെ തുരങ്കം വയ്‌ക്കുന്ന ശക്തികള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ്. ‘ഗണിതപരമായ അനിവാര്യത’ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014ന് മുമ്പ്, പത്ത് വര്‍ഷം നമുക്ക് പൂര്‍ണമായും നഷ്ട ദശാബ്ദമായിരുന്നു, മോശം നയങ്ങളും വന്‍ അഴിമതിയും കാരണം സമ്പദ്വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ 2004ല്‍ ഉണ്ടായിരുന്നിടത്തുനിന്നുപോലും താഴേക്ക് പോയി,’അവര്‍ പറഞ്ഞു.

അമേരിക്ക, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഭാരതമാണിന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ ജിഡിപി ഇനിയും വിപുലീകരിക്കേണ്ടതുണ്ട്, നിര്‍മല സീതാരാമന്‍ പറഞ്ഞു. 1991 ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് മുന്നേറാനുള്ള വാതില്‍ തുറന്നു. എന്നാല്‍ സാമ്പത്തിക ഉദാരീകരണം രാജ്യത്തിന് വേണ്ടത്ര ഗുണം ചെയ്തില്ല. 2023-24ല്‍ ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ അനുവദിച്ചു, 36000ത്തിലധികം പകര്‍പ്പവകാശ രജിസ്‌ട്രേഷനുകള്‍, ഭൂമിശാസ്ത്രപരമായ സൂചിക രജിസ്‌ട്രേഷനില്‍ മൂന്നിരട്ടി വര്‍ധന തുടങ്ങിയ നേട്ടങ്ങളുണ്ടായി, നിര്‍മല സീതാരാമന്‍ പറഞ്ഞു.

Tags: bjpcongressNarendra ModiNirmala Sitaraman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

പുതിയ വാര്‍ത്തകള്‍

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.