Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങളുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമുദായത്തിന് അറിയാം, മറ്റാരുടെയും സഹായം വേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2024, 07:17 am IST
in Kerala

കണ്ണൂർ: ‘നമ്മുടെ യുവജനങ്ങള്‍ വിവേകമുള്ളവരും കരുത്തുള്ളവരും ആണ്. അവരുടെ രക്ഷകന്‍ കര്‍ത്താവാണ്. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമുദായത്തിന് അറിയാം. മറ്റാരുടെയും സഹായം വേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി .  ചെമ്പേരിയില്‍ കെസിവൈഎം നസ്രാണി യുവജന സംഗമത്തില്‍ സംസാരിക്കവെയാണ് പാംപ്ലാനി ഇങ്ങനെ പറഞ്ഞത്. ‘ഈ തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെയും ആര്‍ക്കും ചതിക്കാനോ പ്രണയക്കുരുക്കില്‍ പെടുത്താനോ ആവില്ല. നമ്മുടെ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ഒരു വര്‍ഗീയശക്തികളും വര്‍ഗീയതയുടെ വിഷം വിതയ്‌ക്കാന്‍ പരിശ്രമിക്കേണ്ട’ -ബിഷപ്പ് പറഞ്ഞു.

‘നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ഇനി ഒരാളെപ്പോലും നമ്മള്‍ അനുവദിക്കുകയില്ല. നമ്മള്‍ പറഞ്ഞു പറഞ്ഞ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി വിവേചനവും വിവേകവും ഇല്ല, കന്നുകാലികള്‍ ചക്ക മടല്‍ കണ്ടാല്‍ കൂട്ടില്‍ കയറുന്നത് പോലെ നമ്മുടെ പിള്ളേരെല്ലാം പ്രണയക്കുരുക്കില്‍ പെട്ടുപോയി എന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകള്‍ കേട്ട് നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയുന്ന സാഹചര്യം ഇന്ന് നാട്ടില്‍ സംജാതമായിട്ടുണ്ട്.നമ്മുടെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ ആകാനും ഒരു സംഘടനയോ ഒരു പ്രസ്ഥാനത്തെയോ അനുവദിക്കുകയുമില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാര്‍ പാംപ്ലാനിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്.

അനില്‍ ജോസ് എന്നയാള്‍ ഇങ്ങനെ പ്രതികരിക്കുന്നു : ‘കേസുകളില്‍ ഞങ്ങള്‍ ഇടപെടുകയും സഹോദരിമാര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് പുറത്തു പറഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. ഇനിയും ഞങ്ങള്‍ ഞങ്ങളുടെ സഹോദരിമാരുടെ മാനത്തിന് വില പറയുന്നവരെ എതിര്‍ക്കുകയും ശക്തമായി ഇടപെടലുകളും ബോധവല്‍ക്കരണവും നടത്തുക തന്നെ ചെയ്യും അതിന് വര്‍ഗീയവാദിയാക്കുകയാണെങ്കില്‍ ഞങ്ങള്‍ സന്തോഷത്തോടെ ആ പട്ടം ഞങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടി സ്വീകരിച്ചോളാം.’

‘കെസിവൈഎമ്മിന്റെ നേതൃനിരയിലുള്ള പെണ്ണുങ്ങളെ വരെ ജിഹാദികള്‍ കൊണ്ടുപോകുന്നു. എന്നിട്ടും ഡയലോഗിന് മാത്രം ഒരു കുറവുമില്ല’ എന്ന് ജോജി കോലഞ്ചേരി പ്രതികരിക്കുന്നു. ‘ആത്മീയതയുടെയും അധികാരത്തിന്റെയും മറവില്‍ ജനത്തെ സുഖിപ്പിക്കുകയാണെ’ന്നാണ് സെബാസ്റ്റ്യന്‍ ജേക്കബ് എന്നയാളുടെ പ്രതികരണം. ‘പെണ്‍കുട്ടികള്‍ക്ക് എന്തു പറ്റിയാലും കണ്ണുനീരും ആവലാതിയും അവരുടെ മാതാപിതാക്കള്‍ക്കല്ലാതെ ഇങ്ങനെയൊക്കെ പറയുന്ന അച്ഛന്മാര്‍ക്കും മെത്രാന്മാര്‍ക്കും എന്താ പ്രശ്‌നം? അവരുടെ ഉത്തരവാദിത്വം മറക്കുന്നു’ എന്ന് വര്‍ഗീസ് കല്ലറയ്‌ക്കല്‍ പറഞ്ഞു.

 

Tags: OUR COMMUNITYKNOWSSAVEOUR GIRLSMAR PAMPLANI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ തന്ത്രിയെ ബലിയാടാക്കുകയാണോ? : രാജീവരുടെ അറസ്റ്റില്‍ രാഹുല്‍ ഈശ്വര്‍

Kerala

രാഹുല്‍ എവിടെയെന്ന് പിണറായിക്കറിയാം, അറസ്റ്റ് തിരഞ്ഞെടുപ്പുകഴിയും വരെ നീട്ടാന്‍ ശ്രമം: അടൂര്‍ പ്രകാശ്

Kerala

വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി. ഡി സതീശന്‍

Kerala

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Kerala

പഠിപ്പില്ലാത്തവര്‍ ഭരിക്കുന്നതാണ് ഇന്ന് കേരളം നേരിടുന്ന ദുരിതങ്ങള്‍ക്ക് കാരണമെന്ന് മാര്‍ ജോസഫ് പാംപ്ലാനി

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.