Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; വോട്ടുകള്‍ ഉറപ്പിച്ച് വി. മുരളീധരന്‍

ആര്യനാട്, മലയിന്‍കീഴ്, വട്ടപ്പാറ, കിളിമാനൂര്‍ ടൗണുകളിലാണ് ഇന്നലെ വി. മുരളീധരന്‍ പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് വിജയസാധ്യത വര്‍ധിപ്പിച്ചത്.

Janmabhumi Online by Janmabhumi Online
Apr 24, 2024, 03:03 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ആര്യനാട്: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടൗണുകള്‍ കേന്ദ്രീകരിച്ച് വ്യാപാരികളെയും വ്യവസായികളെയും നാട്ടുകാരെയും നേരില്‍ കണ്ട് വിജയ സാധ്യത വര്‍ധിപ്പിച്ചും വോട്ടുകള്‍ ഉറപ്പിച്ചും ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍. ആര്യനാട്, മലയിന്‍കീഴ്, വട്ടപ്പാറ, കിളിമാനൂര്‍ ടൗണുകളിലാണ് ഇന്നലെ വി. മുരളീധരന്‍ പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് വിജയസാധ്യത വര്‍ധിപ്പിച്ചത്.

കല്ലറയ്‌ക്ക് സമീപം ചെറുവാളത്തും പരപ്പിലും സ്വീകരണങ്ങളിലും പങ്കെടുത്തു. ആര്യനാട് ഐഎന്‍ടിയുസി ഓഫീസിലും കയറി വി. മുരളീധരന്‍ വോട്ട് തേടി. നരേന്ദ്രമോദിയുടെയും വി. മുരളീധരന്റെയും താമര ചിഹ്നത്തിന്റെയും ചെറിയ പ്ലക്കാര്‍ഡ് പിടിച്ചും പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും ആയിട്ടായിരുന്നു എല്ലാ സ്ഥലത്തും വി. മുരളീധരന്‍ വോട്ടര്‍മാരെ കണ്ടത്.

ആര്യനാട് വോട്ട് ചോദിക്കുന്നതിനിടയില്‍ രണ്ടുപേര്‍ വിവാഹത്തിന് വി. മുരളീധരനെ ക്ഷണിക്കുകയും കുഞ്ഞിന്റെ കാതുകുത്തുമായി ബന്ധപ്പെട്ട് ലഡു സമ്മാനിക്കുകയും ചെയ്തു. എല്ലാവരും വോട്ട് നല്‍കാമെന്ന് ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് മുരളീധരന്റെ കയ്യില്‍ മുറുകെപ്പിടിച്ച് വോട്ട് തരാമെന്ന് പ്രതിജ്ഞ ചെയ്യുകയായിരുന്നു. മലയിന്‍കീഴും അതായിരുന്നു അവസ്ഥ.

വട്ടപ്പാറയില്‍ ഉച്ചയ്‌ക്ക് ശേഷമാണ് വോട്ടര്‍മാരെ മുരളീധരന്‍ കണ്ടത്. വ്യാപാരസ്ഥാപനങ്ങളില്‍ കയറി വിവരങ്ങള്‍ ചോദിച്ചും പ്രവര്‍ത്തനങ്ങള്‍ പഠിച്ചും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയുമായിരുന്നു വോട്ടഭ്യര്‍ത്ഥന. വട്ടപ്പാറ വിഘ്‌നേശ്വര ഫഌവര്‍ മാര്‍ട്ടില്‍ എത്തിയപ്പോള്‍ താമരപ്പൂ നല്‍കിയാണ് വി. മുരളീധരനെ സ്വീകരിച്ചത്.

രാത്രിയോടെയാണ് കല്ലറ ചെറുവാളത്തെ സ്വീകരണത്തിലും പരപ്പിലെ സ്വീകരണത്തിലും പങ്കെടുത്തത്. രണ്ടിടങ്ങളിലും സ്വീകരിക്കാന്‍ വലിയ ജനാവലി കാത്തുനില്‍പ്പുണ്ടായിരുന്നു. രാത്രിയാണ് കിളിമാനൂരില്‍ വ്യാപാരികളെയും വ്യവസായികളെയും വോട്ടര്‍മാരെയും നേരില്‍ കാണാന്‍ വി. മുരളീധരന്‍ എത്തിയത്.

Tags: Union Minister V MuraleedharanLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies