Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മീയതയില്‍ ദേശസ്‌നേഹം ഇടം തേടുമ്പോള്‍

Janmabhumi Online by Janmabhumi Online
Apr 20, 2024, 08:26 pm IST
in Samskriti, Travel
FacebookTwitterWhatsAppTelegramLinkedinEmail

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ ഒരു കുന്നിന്‍ മുകളിലാണ് ശിവഭക്തര്‍ക്കു പ്രിയങ്കരമായ പഹാഡി മന്ദിര്‍. ഏറെ പ്രസിദ്ധമായൊരു ശിവക്ഷേത്രം. 2,140 അടി ഉയരമുണ്ട് ക്ഷേത്രമിരിക്കുന്ന കുന്നിന്. ശിവസാന്നിധ്യത്തിനപ്പുറം കുന്നിനേയും ക്ഷേത്രത്തേയും പ്രസിദ്ധമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. അതാണ് ആത്മീയതയിലെ ദേശീയത.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശഭക്തരെല്ലാം ഇവിടെ ഒത്തുചേരും. ദേശീയ പതാകയുയര്‍ത്തും. ബലിദാനികളുടെ ഓര്‍മകള്‍ക്ക് അന്ന് ദൈവികമായൊരു പരിവേഷം കൈവരും. സ്വാതന്ത്ര്യസമരകാലത്ത് ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാക്കളെ അനുസ്മരിക്കാന്‍ ഒരു നാടൊന്നാകെ ക്ഷേത്രസന്നിധിയിലെത്തുന്നത് അപൂര്‍വതയാണ്.

സ്വാതന്ത്ര്യാനന്തരം, റാഞ്ചിയിലെ സ്വാതന്ത്ര്യ സമരസേനാനി കൃഷ്ണ ചന്ദ്രദാസ് ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യസന്ദേശവുമായി ക്ഷേത്രത്തില്‍ ഒരു ശിലാലിഖിതവും കാണാം. 1947 ആഗസ്റ്റ് 14 ന് അര്‍ദ്ധരാത്രിയിലാണ് ഇത് എഴുതിയത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് പഹാഡി മന്ദിര്‍ ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അവര്‍ ഈ കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തൂക്കിലേറ്റിയിരുന്നത്. ഫാന്‍സി തോംഗ്രി (തൂക്കിലേറ്റുന്ന കുന്ന്) എന്നറിയപ്പെട്ടിരുന്ന ഈ കുന്നിനു മുകളിലുള്ള മരങ്ങളില്‍ 250 ലധികം വീര സേനാനികളെ ബ്രിട്ടീഷ് ഭരണാധികാരികള്‍ തൂക്കിലേറ്റിയതായി പറയപ്പെടുന്നു.

ക്ഷേത്ര പരിസരത്തു നിന്നു നോക്കിയാല്‍ താഴെ നഗരത്തിന്റെ വശ്യമായ കാഴ്ച കാണാം. കുത്തനെയുള്ളതാണ് മുകളിലേക്കുള്ള കയറ്റം. ക്ഷേത്ര സമുച്ചയത്തില്‍ ജാര്‍ഖണ്ഡിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഒരു ചെറിയ മ്യൂസിയവുമുണ്ട്. 468 പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍.

കുന്നിന്റെ അടിവാരത്ത് കാളീക്ഷേത്രവും മഹാകാല്‍ ക്ഷേത്രവും, കുന്നു കയറുമ്പോള്‍ വഴിയില്‍ നടുവിലായി വിശ്വനാഥ ക്ഷേത്രവുമുണ്ട്. കുന്നിന്റെ നെറുകയില്‍ ദുര്‍ഗാക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, നാഗക്ഷേത്രം എന്നിവയ്‌ക്കൊപ്പം ചെറിയൊരു ഗുഹയും കാണാം. ഗുഹയിലെ പാറയില്‍ ശിവന്റെ കാല്‍പ്പാടുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

പഹാരി മന്ദിറിന്റെ ചരിത്രം തുടങ്ങുന്നത്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു കൂട്ടം സംന്യാസിമാര്‍ കുന്നില്‍ ഒരു ശിവലിംഗം കണ്ടെത്തിയതോടെയാണ്. അതിനു ചുറ്റും അവര്‍ ഒരു ചെറിയ ക്ഷേത്രം പണിതു,ക്ഷേത്രം പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു.

പ്രകൃതി സ്‌നേഹികള്‍ക്കും സാഹസികര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് പഹാഡി മന്ദിര്‍. പക്ഷി നിരീക്ഷകരുടെ സങ്കേതം കൂടിയാണിത്. മഹാശിവരാത്രിനാളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പഹാഡിമന്ദിരിലെത്തുക.

 

Tags: PatriotismPahadi MandirSpiritualityJharkhandspiritual tourism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Article

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

India

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍
Kerala

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

News

നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ ഇന്ത്യൻ സൈന്യം നിങ്ങളെ സംരക്ഷിക്കും ; ഭീകരരെ പിന്തുണക്കുന്നവർക്ക് എന്നെ അൺഫോളോ ചെയ്യാം : സെലീന ജെയ്റ്റ്‌ലി

പുതിയ വാര്‍ത്തകള്‍

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies