Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യ നീക്കം നിലച്ചു; നഗരവാസികള്‍ ദുരിതത്തില്‍

ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Apr 7, 2024, 11:06 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അജൈവമാലിന്യനീക്കം നിലച്ചു. ജനജീവിതം ദുരിതത്തില്‍. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും ചാക്കുകളില്‍ കെട്ടി വച്ചിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

തെരുവോരങ്ങളില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ ആഹാരാവശിഷ്ടങ്ങളെന്നു കരുതി തെരുവുനായ്‌ക്കള്‍ കടിച്ചുകീറുന്നതും റോഡിലാകെ വ്യാപിച്ച് കിടക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളും സമീപവാസികളും പരാതി ഉന്നയിക്കുമ്പോള്‍ മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ അവിടെനിന്നും മാറ്റി മറ്റൊരിടത്തുകൊണ്ടുവയ്‌ക്കുന്നു.

ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ നഗരസഭ ഈടാക്കുന്നുണ്ട്. പണം വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പൊതുനിരത്തു വക്കില്‍ നിക്ഷേപിക്കുന്നത്. പ്ലളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനിക്ക് നല്‍കാനുള്ള പണം നല്‍കാത്തതിനാലാണ് അവ നീക്കം ചെയ്യാത്തത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡുകളിലെ പല സ്ഥലങ്ങളിലായി സംഭരിച്ച ശേഷം അവിടെ നിന്നും കരാറുകാരാണ് നീക്കം ചെയ്യുന്നത്.

എന്നാല്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസത്താല്‍ മാലിന്യ നീക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. കരാറില്‍ അഴിമതി ഉണ്ടെന്ന് നഗരസഭാ കൗണ്‍സിലില്‍ ബിജെപി ആരോപിച്ചിരുന്നു. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ലഭിക്കുന്ന വാര്‍ഡുകളില്‍പ്പോലും ഏജന്‍സി നിശ്ചയിക്കുന്ന തുകയ്‌ക്കാണ് കരാറുപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നഗരസഭയ്‌ക്ക് ലഭിക്കേണ്ട പണം കരാറുകാര്‍ക്കും ഭരണപക്ഷ നേതാക്കള്‍ക്കും ലഭിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു.

മാലിന്യനീക്കത്തിന് കരാറുകാരെ നിശ്ചയിച്ചതില്‍ അഴിമതിയുണ്ടെന്നും കുടുതല്‍ തുക ക്വാട്ട് ചെയ്ത ഏജന്‍സികളെ തഴഞ്ഞ് ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിന് കരാര്‍ നല്‍കിയതിനെതിരെ കരാറില്‍ പങ്കെടുത്തവര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. കോടതി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന് കൗണ്‍സില്‍ തിരുമാനമെടുത്തു.

കോടതിയുടെ സ്റ്റേയും കൗണ്‍സിലിന്റെ തീരുമാനവും നിലനില്‍ക്കെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം കരാറില്‍ പങ്കെടുത്ത എല്ലാ കമ്പനികള്‍ക്കും പന്നി ഫാമുകള്‍ക്കും ഒരു കരാര്‍ ഒപ്പിടുവിച്ച് 25,000 രൂപയുടെ ബോണ്ട് വയ്‌പ്പിച്ച് മാലിന്യ നീക്കത്തിനുള്ള അനുമതി നല്‍കി. വാര്‍ഡുകളും നിശ്ചയിച്ച് നല്‍കി. നിലവില്‍ മാലിന്യം ശേഖരിക്കുന്നവരും പുതിയ ഏജന്‍സികളും മാലിന്യ ശേഖരണത്തിന് ഇറങ്ങിയതോടെ പലയിടത്തും തര്‍ക്കമായി.

Tags: Thiruvananthapuramwaste managementGarbage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.