Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാലിന്യ നീക്കം നിലച്ചു; നഗരവാസികള്‍ ദുരിതത്തില്‍

ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Apr 7, 2024, 11:06 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ അജൈവമാലിന്യനീക്കം നിലച്ചു. ജനജീവിതം ദുരിതത്തില്‍. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പലയിടത്തും ചാക്കുകളില്‍ കെട്ടി വച്ചിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡുവക്കില്‍ ഉപേക്ഷിക്കുന്നുവെന്ന് പരാതി.

തെരുവോരങ്ങളില്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ ആഹാരാവശിഷ്ടങ്ങളെന്നു കരുതി തെരുവുനായ്‌ക്കള്‍ കടിച്ചുകീറുന്നതും റോഡിലാകെ വ്യാപിച്ച് കിടക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. റസിഡന്റ്‌സ് അസോസിയേഷനുകളും സമീപവാസികളും പരാതി ഉന്നയിക്കുമ്പോള്‍ മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ അവിടെനിന്നും മാറ്റി മറ്റൊരിടത്തുകൊണ്ടുവയ്‌ക്കുന്നു.

ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ നഗരസഭ ഈടാക്കുന്നുണ്ട്. പണം വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പൊതുനിരത്തു വക്കില്‍ നിക്ഷേപിക്കുന്നത്. പ്ലളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത കമ്പനിക്ക് നല്‍കാനുള്ള പണം നല്‍കാത്തതിനാലാണ് അവ നീക്കം ചെയ്യാത്തത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ വാര്‍ഡുകളിലെ പല സ്ഥലങ്ങളിലായി സംഭരിച്ച ശേഷം അവിടെ നിന്നും കരാറുകാരാണ് നീക്കം ചെയ്യുന്നത്.

എന്നാല്‍ കരാറുകാര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസത്താല്‍ മാലിന്യ നീക്കത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. കരാറില്‍ അഴിമതി ഉണ്ടെന്ന് നഗരസഭാ കൗണ്‍സിലില്‍ ബിജെപി ആരോപിച്ചിരുന്നു. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ലഭിക്കുന്ന വാര്‍ഡുകളില്‍പ്പോലും ഏജന്‍സി നിശ്ചയിക്കുന്ന തുകയ്‌ക്കാണ് കരാറുപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നഗരസഭയ്‌ക്ക് ലഭിക്കേണ്ട പണം കരാറുകാര്‍ക്കും ഭരണപക്ഷ നേതാക്കള്‍ക്കും ലഭിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു.

മാലിന്യനീക്കത്തിന് കരാറുകാരെ നിശ്ചയിച്ചതില്‍ അഴിമതിയുണ്ടെന്നും കുടുതല്‍ തുക ക്വാട്ട് ചെയ്ത ഏജന്‍സികളെ തഴഞ്ഞ് ഭരണപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ബന്ധുവിന് കരാര്‍ നല്‍കിയതിനെതിരെ കരാറില്‍ പങ്കെടുത്തവര്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. കോടതി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാമെന്ന് കൗണ്‍സില്‍ തിരുമാനമെടുത്തു.

കോടതിയുടെ സ്റ്റേയും കൗണ്‍സിലിന്റെ തീരുമാനവും നിലനില്‍ക്കെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നിര്‍ദ്ദേശാനുസരണം കരാറില്‍ പങ്കെടുത്ത എല്ലാ കമ്പനികള്‍ക്കും പന്നി ഫാമുകള്‍ക്കും ഒരു കരാര്‍ ഒപ്പിടുവിച്ച് 25,000 രൂപയുടെ ബോണ്ട് വയ്‌പ്പിച്ച് മാലിന്യ നീക്കത്തിനുള്ള അനുമതി നല്‍കി. വാര്‍ഡുകളും നിശ്ചയിച്ച് നല്‍കി. നിലവില്‍ മാലിന്യം ശേഖരിക്കുന്നവരും പുതിയ ഏജന്‍സികളും മാലിന്യ ശേഖരണത്തിന് ഇറങ്ങിയതോടെ പലയിടത്തും തര്‍ക്കമായി.

Tags: Thiruvananthapuramwaste managementGarbage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.