Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സിപിഎമ്മിന്റെ പതിവുപണി തള്ളിപ്പറയല്‍ രാഷ്‌ട്രീയ അജണ്ട; അണിയറയില്‍ സംരക്ഷണം

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 7, 2024, 03:26 am IST
in Main Article

അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്‌ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയില്‍ പ്രതികള്‍ക്ക് എല്ലാം ചെയ്തു കൊടുക്കും; അതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും നിലപാട്. കഴിഞ്ഞ ദിവസം പാനൂരിലെ പാര്‍ട്ടി കേന്ദ്രത്തില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വാദം.

മരണപ്പെട്ട യുവാവും മറ്റുള്ളവരും കുഴപ്പക്കാരാണെന്നും പാര്‍ട്ടിക്കാരല്ലെന്നുമുള്ള പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിന്റെ അക്രമ, കൊലപാതക, ബോംബ് രാഷ്‌ട്രീയം ഒരിക്കല്‍ കൂടി പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതോടെ പാര്‍ട്ടി ഒന്നാകെ പ്രതിരോധത്തിലായിരിക്കുകയാണ്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പാര്‍ട്ടിക്കാരായ പത്തോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ബോംബ് നിര്‍മ്മിക്കുക, അതിനിടെ പൊട്ടിത്തെറിക്കുക. ഒരാള്‍ മരണപ്പെടുക. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക. പാര്‍ട്ടിബന്ധം സകലര്‍ക്കും ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം വാദം അവരെ പരിഹാസ്യരായിരിക്കുകയാണ്. ഇവര്‍ മുമ്പും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രതികള്‍ക്കെല്ലാം നിയമസഹായം നല്‍കി. മാത്രമല്ല പ്രതികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുത്തതും വിവാഹങ്ങളില്‍ സജീവമായി പങ്കുകൊണ്ടതും കേരളീയ സമൂഹം കണ്ടതാണ്. കൂടാതെ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്‌ക്കപ്പെട്ട കുഞ്ഞനന്തന്‍ ശിക്ഷാ കാലയളവിനിടയില്‍ മരിക്കുമ്പോഴും സിപിമ്മിന്റെ ഏരിയാ കമ്മറ്റി മെമ്പറായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടയിലും മറ്റും പാര്‍ട്ടിക്കുവേണ്ടി നടത്തിയ അക്രമങ്ങളില്‍ അംഗഭംഗം വന്നവര്‍ക്കും മറ്റും ചികിത്സാ സഹായങ്ങളും ജോലിയും എന്തിനേറെ അമേരിക്കയില്‍ നിന്ന് പോലും കൃത്രിമ അവയവങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വീരപരിവേഷം നല്‍കി പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനം നല്‍കുന്നതും ഇവരുടെ കേസുകള്‍ നടത്താന്‍ പണപ്പിരിവുനടത്തുന്നതും സിപിഎമ്മിന്റെ പതിവാണ്.

അതിനാല്‍ത്തന്നെ ഈ ബോംബുകേസിലും ഇപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നെങ്കിലും പ്രതികള്‍ക്കും സഹായികള്‍ക്കും സിപിഎം എല്ലാ സഹായവും നല്‍കുമെന്നുറപ്പാണ്.

Tags: cpmProtectionpolitical agendaKannur Bomb Blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.